ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാദ്ധ്യപാദുകം
അരി വിമർദ്ദനം നിത്യനർത്തനം ഹരിഹരാത്മജം ദേവമാശ്രയേ
ഹേ കൃഷ്ണാ ഗോപീകൃഷ്ണാ യദുമുരളീഗായകാ
ഹേ കൃഷ്ണാ മഥുരാനാഥാ വ്രജയുവതീവല്ലഭാ
ഞാനീ നടയില്‍ ഉരുകുമ്പോഴും ചിരിതൂകി നില്പതെന്തു നീ കണ്ണാ
ഹേ …ഘനശ്യാമ മോഹന കൃഷ്ണാ ഹോയ്
ഗിരിധര ഗോപകുമാരാ കൃഷ്ണാ . ഗിരിധര ഗോപകുമാരാ
താമസമെന്തേ താമരനയനാ തുളസീമാലയിതണിയാൻ
മുകുളിത രജനീ കുഞ്ജ കുടീരേ മുരളീ മധുമഴ ചൊരിയാൻ
ഹേ …ഘനശ്യാമ മോഹന കൃഷ്ണാ ഗിരിധര ഗോപകുമാരാ
ഹിമഗിരി നിരകള്‍ പൊന്‍തുടികളിലിളകി
ശിവകരസന്ധ്യാ,,,,,,രംഗമൊരുങ്ങി നാദഭൈരവി രാഗധാരയില്‍
മന്ത്രധ്വനിതരംഗ താണ്ഡവനടനയാമമായു്
ഹരിമുരളീരവം ഹരിതവൃന്ദാവനം പ്രണയസുധാമയ മോഹനഗാനം
മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം
അറിയുകയായി അവന്‍ ഈ ഹൃദയം
അരുണ സിന്ദൂരമായ് കുതിരും മൗനം
നിന്‍ സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു
പൊന്‍ തിരിയായ് അവന്‍ എരിയുകയല്ലോ
നിന്‍ പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു
മണ്‍തരി ആയ് സ്വയം ഉരുകുകയല്ലോ
സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
മഗരിസനിസരിഗസ (൨) മഗരിസനിസരിഗ
ഹൃദയവനിയിലെ ഗായികയോ യവനകഥയിലെ നായികയോ
അഴകിന്റെആത്മാവില്‍ അനുദിനം വളരുന്ന
അരുമക്കിനാവിന്‍ സോദരിയൊ നീ അരുമക്കിനാവിന്‍ സോദരിയോ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിൻ കഥ പറയൂ
അർദ്ധനിമീലിത മിഴികളിലൂറും അശ്രുബിന്ദുവെൻ സ്വപ്ന ബിന്ദുവോ?
ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ
എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും
എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടെല്ലോ
ഹൃദയംകൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിന്‍ ഭാഷ (2)
അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍
അത് മഹാകാവ്യം ദാമ്പത്യം ഒരു മഹാകാവ്യം (ഹൃദയം)
ഹൃദയം ദേവാലയം പോയ വസന്തം നിറമാല ചാർത്തും
ആരണ്യ ദേവാലയം മാനവ ഹൃദയം ദേവാലയം
ഹരിനാരായണ ഗോവിന്ദാ ജയ നാരായണ ഗോവിന്ദാ
ഹരിനാരായാണ ജയനാരായണ ജയഗോവിന്ദാ
ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ
ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു
ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്‌വൂ നീ എന്തു ചെയ്‌വൂ നീ
ഹം തും എക് കമ്-രേ മേം ബന്ധ് ഹോ
ഔർ ചാബി ഖോ ജായ്
Hume Tumse Pyaar Kitna Yeh Hum Nahin Jaante
Magar Jee Nahin Sakte Tumhaare Bina
രാജശില്‍പ്പി നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ?
പുഷ്പാഞ്ജലിയില്‍ പൊതിയാനെനിക്കൊരു പൂജവിഗ്രഹം തരുമോ?
രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ
പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങീ ചായുറങ്ങി
സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളെ
വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്ദാരങ്ങള്‍
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനീ രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ
രാമകഥാ ഗാനലയം മംഗളമെന്‍ തംബുരുവില്‍
പകരുക സാഗരമേ ശ്രുതിലയ സാഗരമേ
സാകേതം പാടുകയായ് ഹേ രാമാ…
കാതരയാം ശാരികയായ് സാകേതം പാടുകയായ് വീണ്ടും
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
കുങ്കുമം പെയ്യൂമീ വേളയില്‍
രാത്രിബന്ധനങ്ങളില്‍ സൌഹൃദം പകര്‍ന്നു വരൂ
രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍
നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ
കുളിരുള്ള പൂമ്പുഴയില്‍ കുളിക്കാലോ
കിളിയുള്ള മരച്ചോട്ടില്‍ കളിക്കാലോ
കാറ്റത്തു ചക്കരമാമ്പഴം പൊഴിയുമ്പോള്‍
ഇഷ്ടം പോലെടുത്തങ്ങു തിന്നാലോ
രാമാശ്രീരാമാ കൂടെവരുന്നൂ ഞാന്‍
നീപോകും വഴിയെല്ലാം ഈ സീതവരും കൂടെ
രാപ്പാടീ കേഴുന്നുവോ? രാപ്പൂവും വിട ചൊല്ലുന്നുവോ?
നിന്റെ പുല്‍ക്കൂട്ടിലെ കിളിക്കുഞ്ഞുറങ്ങാന്‍ താരാട്ടുപാടുന്നതാരോ?
രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു മിണ്ടുമോ എവിടെയെന്റെ സ്നേഹ ഗായകന്‍
ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ നാഥന്‍ വരുമോ പറയൂ (രാജ)
രാസനിലാവിനു താരുണ്യം രാവിനു മായിക ഭാവം
മന്ദാകിനിയില്‍ അപ്സര നര്‍ത്തന മോഹന രാഗ തരംഗങ്ങള്‍
നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍ കാണാത്ത മാസ്മര ലോകം
രാത്തിങ്കൾപൂത്താലി ചാർത്തി കണ്ണിൽ നക്ഷത്രനിറദീപം നീട്ടി
നാലില്ലക്കോലായിൽ പൂവേളിപ്പുല്‍പ്പായിൽ
നവമിനിലാവേ നീ വിരിഞ്ഞു – നെഞ്ചിൽ
നറുജപതീർത്ഥമായ് നീ നിറഞ്ഞു
രാക്കുയില്‍ പാടി രാവിന്‍റെ ശോകം
നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള (2)
ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്‍
ഇടനെഞ്ചിലേതോ മണിവീണ തേങ്ങി
ഈ കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
അതു മുറ്റം മുട്ടും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന്‍ ഉണ്ടാം കളിവള്ളം താനേ തുള്ളിനു നിന്‍ ഉള്ളം
രാക്കിളിതന്‍ വഴിമറയും നോവിന്‍ പെരുമഴക്കാ..ലം
കാത്തിരിപ്പിന്‍ തിരി നനയും ഈ..റന്‍ പെരുമഴക്കാ..ലം
ഒരു വേനലിന്‍ വിരഹബാ..ഷ്പം ജലതാ..ളമാര്‍ന്ന മഴക്കാ..ലം
ഒരു തേടലായ് മഴക്കാ..ലം..
രാഗേന്ദുകിരണങ്ങൾ ഒളി വീശിയില്ല രജനീകദംബങ്ങൾ മിഴി ചിമ്മിയില്ല
മദനോത്സവങ്ങൾക്കു നിറമാല ചാർത്തി
മണവും തനുവും മരുഭൂമിയായി
നിദ്രാ വിഹീനങ്ങളല്ലോ എന്നും
അവളുടെ രാവുകൾ എന്നും അവളുടെ രാവുകൾ
രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ..ഞാൻ പാടും ഗീതത്തോടാണോ..
പറയൂ നിനക്കേറ്റം ഇഷ്ടം…പക്ഷേ പകൽപോലെ ഉത്തരം സ്പഷ്ടം..
ശംഖുമില്ലാ..കുഴലുമില്ലാ…നെഞ്ചിൻറെയുള്ളിൽ നിന്നീനഗ്ന സംഗീതം
നിൻ കാൽക്കൽ വീണലിയുന്നൂ…വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ…
ചന്ദനം പോൽ മാറിലണിയുന്നൂ….
നിൻറെ മന്ദസ്മിതത്തിൽ ഞാൻ കുളിരുന്നു…
പറയരുതേ.. രാധയറിയരുതേ..ഇതു ഗുരുവായൂരപ്പാ രഹസ്യം…
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടീ ചന്ദ്രോദയം പുഷ്പമാല നീട്ടി
അടുക്കുവാനറിയാതെ രൂപങ്ങൾ നിന്നു
ആത്മാവിൽ രശ്മികളലയടിച്ചുയർന്നു
രാഗം താനം പല്ലവി രാഗം താനം പല്ലവി
നാ മതിലോനെ കതലാടി കടതേര മന്നവി (രാഗം)
റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ
അറബിപ്പെൺകൊടി അഴകിൻ പൂമ്പൊടി
ആരു നീ – ആരു നീ – ആരു നീ..
Rim jhim gire sawan Sulag sulag jaaye man
Bheege aaj is mausam mein Lagi kaisi yeh agan
Rim jhim gire sawan…
Starting with ‘യ ‘ (ya)
Starting with ‘ഞ’ (nja)‘
Starting with ‘ല ‘ (la)
ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ
എന്‍റെ രോഗമൊന്നു കേള്‍ക്കണേ ആദ്യം തന്നെ
ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ
എന്‍റെ രോഗമൊന്നു കേള്‍ക്കണേ ആദ്യം തന്നെ
കയ്യിലെ കുഴലും നെഞ്ചില്‍ വെച്ചെന്‍
രോഗമൊന്നു നോക്കണേ ഫീസില്ലാതെ
സീരിയസ്സാണേ കാര്യം സീരിയസ്സാണേ
നേരം പോയാല്‍ പിന്നെ ആപത്താണേ
ഹും …. ഡോണ്‍ട് ടച്ച് മീ(ഡോക്ടര്‍ സാറേ )
D I S C O ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ (2)
സ്വർണ്ണത്താമരക്കിളിയേ തങ്കത്താഴികക്കുടമേ
ഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾ
മുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾ
നേരാം നന്മകൾ ഇന്നെൻ ജീവനിൽ
ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ
ഡാർലിങ്ങ് ഡാർലിങ്ങ് നീയെനിക്കൊരു ലവിംഗ്സ്റ്റാർ
ഇണങ്ങും പിണങ്ങും കിലുക്കാംപെട്ടി
നിന്നെ എനിക്കുകിട്ടി ഹേ.. (ഡാർലിങ്ങ്)
വീ ചാനൽ സുന്ദരിമാർ വീശും ടെംപ്റ്റേഷൻ
വീക്കെൻഡിൽ കാണുമ്പോൾ വീണ്ടും കൺഫ്യൂഷൻ ഹേ..
ഐ ലവ് യൂ പരിമളപഴംകിളി.. (ഡാർലിങ്ങ്)
Darde Dil Darde Jigar Dil Me Jagaya Aapne (2)
DPehle Toh Mai Shayar Tha (2)P
Aashik Banaya Aapne
rde Dil Darde Jigar Dil Me Jagaya Aapne
Darde Dil Darde Jigar Dil Me Jagaya Aapne
ശിലയിൽ നിന്നും ഉണരു നീ എന്റെ ഗന്ധർവ്വനായ് വരു നീ
പുഴയിൽ നിന്നും മലർവനിയിലും തണുത്തലിയുന്നിതാ രജനി
നിന്നെ അറിയാൻ നിന്നോടലിയാൻ തിരയായ് അലയും കടൽ ഞാൻ
ഹിമശില നീ തപശില നീ തമസ്സിൽ നിന്നും ….ഉണരുമോ….
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാ..റ്റില്‍ തരളമാം സമ്മതം
എന്റെ ജീ..വനായ് നിന്നെ അറിയാന്‍ സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടി രണ്ടിലും നിന്‍ സമ്മതം
ശാരികേ നിന്നെ കാണാന്‍ താരകം താഴേ വന്നു
ആശംസയേകാനെന്റെ സ്നേഹവും പോയീ
കണ്ണിനും കണ്ണല്ലേ നീ കത്തും വിളക്കല്ലേ നീ
സൗഹൃദം പൂക്കും പോലെ എന്നിൽ സുഗന്ധം
ശംഖും വെഞ്ചാമരവും കൊമ്പും വീരാളിപ്പട്ടും
കൂമ്പാരപ്പൊന്നും പൊരുളും
ആ..നപ്പുറത്തമ്പോറ്റിത്തമ്പുരാന്മാരും
കാ..റ്റത്താടും കണ്ണാടിക്കൂടാരക്കൂരാപ്പും
കൂടും കുടുക്കയും കൊണ്ടാടും പണ്ടാരക്കെട്ടും
വായാ..ടിപ്പൊന്‍തത്തപ്പെണ്ണും
കൂടെയൊരു പൂവാ..ലന്‍ പൂവന്‍താറാവും
കൂത്തരങ്ങില്‍ കിണ്ണം കൊട്ടും മിണ്ടാട്ടപ്പാട്ടും
പട്ടാഭിഷേകം… പട്ടാഭിഷേകം… [2]
ശശികല ചാര്‍ത്തിയ ദീപാവലയം നം തനനം തനനം തനനം നം
നിശയൊരു കാര്‍ത്തിക വര്‍ണ്ണാഭരണം നം തനനം തനനം തനനം നം
കള നൂപുര ശിഞ്ചിത രഞ്ജിത മേളം തനനനനനന തനനം
തൊഴുകൈത്തിരി നെയ്ത്തിരി വിടരും യാമം തനനനനനന തനനം
വര മരുളും പൊരുളു മുയിരു മുണരും ദേവീ
തനനം തനനം നം നം നം നം തം തനനനം തനാനന തം തനനനം [2]
ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍
തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍
ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല് (2)
ശരത്കാല സന്ധ്യ കുളിര്‍തൂകി നിന്നു
മലര്ക്കാവില്‍ എങ്ങോ കുയില്‍ പാടി വന്നു
കളിയായി ഞാന്‍ ചിരിയായി ഞാന്‍ പറഞ്ഞാലുമത് നീ പാലപ്പൂഞ്ചോട്ടില്‍
ജല ദേവതേ അറിയാതെയത് നീ കരഞ്ഞില്ലേയതിനാല്‍
ഞാനോ നോവുന്നു
ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു (ശരറാന്തല്‍)
മകരമാസക്കുളിരില്‍ അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു വരികില്ലേ നീ…..
അലയുടെ കൈകള്‍ തഴുകും തരിവളയണിയാന്‍ വരുകില്ലേ
ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും
ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മവരും ശകുന്തളേ… ശകുന്തളേ …
ശിശിരമേ നീ ഇതിലേ വാ ഹൃദയമാകും മരുവിലാകെ കുളിരു പെയ്യാൻ
അലഞ്ഞ പൈതൽ നീ വരൂ മെല്ലെ
ശ്യാമ മേഘമേ നീ യദുകുല സ്നേഹ ദൂതുമായ് വാ
ഇതു വഴി കാളിന്ദീ തടത്തിൽ അരിയൊരു പ്രേമഹർഷമായീ
കുഴൽ വിളീ അലനെയ്യും നദി തന്റെ ഹൃദയം പുളകം ഞൊറിയുകയായ്
സുരഭിലമാകും സുന്ദര സന്ധ്യാ പനിനീർ മഴയിൽ കുതിരുമ്പോൾ
അഴകായ് അരികിൽ വരുമോ (ശ്യാമ…)
ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാൻ ധ്യാനലീനമിരിപ്പൂ ഞാൻ
ഗാനമെന്നെ മറക്കുമോ എന്റെ ഗാനമെന്നിൽ മരിക്കുമോ
ശാന്തരാത്രി തിരുരാത്രി പുൽക്കുടിലിൽ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിൻ സമാധാന രാത്രി
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
മനസിൻറെ ഉപവനത്തിൽ പറന്നു വാ
ശൂരമ്പടയുടെ ചെമ്പട കൊട്ടി കോലം തുള്ളും താളം …
വീരമ്പടയുടെ പൊന്മുടിയേറ്റി കൊട്ടി കേറും താളം …
ഇത് മുള്ളൻകൊല്ലി കുന്നിൻ മേലെ കാവടിയേന്തും മേളം …
ഇന്നക്കരെ ഉള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം …
ഇത് മാമല മേലെ സൂര്യൻ ഉദിക്കും പുലരി കതിരിൻ വെള്ളി തേരെ
കാടും മലയും പുഴയും കടന്നു തേടി വരുന്നൊരു വള്ളിത്തേരാണേ
വേൽ മുരുകാ .ഹരോഹരാ hoy.. വേലായുധാ ഹരോഹരാ … hoy…(2)
Starting with ‘ന’ (na)
Starting with ‘പ’ (pa)
Starting with ‘ദ’ (da)
ദളവാത്തെരുവിലെ മച്ചാനേ മച്ചാനേ മച്ചാനേ
തെളിനീരൊത്തൊരു മനസ്സാണേ മനസ്സാണേ മനസ്സാണേ
തെക്കന്‍പാട്ടിലെ മുത്താണേ മുത്താണേ മുത്താണേ
തെരുവിനു മുഴുവന്‍ സ്വത്താണേ സ്വത്താണേ സ്വത്താണേ
പാട്ടില്‍ ഇവന്‍ രസികന്‍ നാട്ടില്‍ ഇവന്‍ രസികന്‍
വീട്ടില്‍ ഇവന്‍ രസികന്‍ റോട്ടില്‍ ഇവന്‍ രസികന്‍ രസികന്‍ (4)
ദിൽ ദിൽ സലാം സലാം ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2)
ദിൽ ദിൽ സലാം സലാം ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
ദേവരാഗമേ മേലേ മേഘത്തേരിൽ രിംഝിം രിംഝിം ആടി വാ താഴെ വാ
ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ (ദേവരാഗമേ…)
പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ
ദേവദൂതർ പാടുമീ പ്രേമഗീതമായ് വാ
ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ്
വേണുവൂതും കാമുകൻ പാടുമീണമായ് വാ (ദേവരാഗമേ…)
ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി
ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍
ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം
കാതിലാരോ ചൊല്ലി
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍
നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല (2)
മഴവില്ലിന്‍ അഴകായി ഒരു നാളില്‍ വരവായി
ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍
ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
മഞ്ഞളാടുന്ന പൊന്‍വെയില്‍ മഞ്ഞുകോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍ വെള്ളിച്ചാമരം വീശുന്നൂ
ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങള്‍ തീരുമോ ദാഹമീ മണ്ണില്‍
നിന്നോര്‍മ്മയില്‍ ഞാനേകനായ് (2)
ദേവസഭാതലം രാഗിലമാകുവാന്‍ നാദമയൂഖമേ സ്വാഗതം
സ്വാഗതം..സ്വാഗതം
മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം
മയൂര നടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
പമഗമഗ..നി ..നി..സരിഗമപധനിസരി രി – ഋഷഭം.. ഉം
ഋഷഭ സ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം…
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്…
ദേവീ…. ആത്മരാഗമേകാം… കന്യാവനിയില്‍ …സുഖദം… കളഗാനം…
പകരാനണയൂ… ഗന്ധര്‍വ്വ വീണയാകൂ …നീ
ദേവീ നിൻ രൂപം ശിശിരമാസക്കുളിർരാവിൽ
കാണാനായ് ഓമലേ ഗാനമായ് നില്‌പൂ ഞാൻ
ദേവീ… നിൻ ചിരിയിൽ കുളിരോ പാലൊളിയോ…
അനുദിനമനുദിനം എന്നിൽ നിറയും ആരാധന മധുരാഗം നീ…ന്‍
ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍
നിന്‍ ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍
അമ്പലനടയിലും കണ്ടില്ല – നിന്നെ
അരയാല്‍ത്തറയിലും കണ്ടില്ല
ആശ്രമവനത്തിലും അന്ത:പ്പുരത്തിലും
അല്ലിപ്പൂങ്കാവിലും കണ്ടില്ല (ദേവീ)
ദേവീക്ഷേത്രനടയില്‍ ദീപാരാധനാ വേളയില്‍
ദീപസ്തംഭം തെളിയിച്ചു നില്‍ക്കും ദേവികേ നീയൊരു കവിത
ത്രിസന്ധ്യയെഴുതിയ കവിത
ദേവികേ നിൻ മെയ്യിൽ വാസന്തം ഗോപികേ നിൻ കയ്യിൽ രോമാഞ്ചം
ആരാരും കാണാത്ത തീരങ്ങളിൽ ആവേശം പൂമൂടും യാമങ്ങളിൽ
തളിരിടും മോഹങ്ങളിൽ…
ദും ദും ദും ദുന്ദുഭിനാദം നാദം നാദം(2)
ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം(2)
ഇന്ദ്രധനുസ്സേന്തിവരുന്ന ഘനാഘന സേനകളേ
വന്നാലും ഇതിലെ ഇതിലെ ഇതിലെ (വന്നാലും)
ചുടുവേനൽക്കൂടാരത്തിൽ മയങ്ങുന്നു ഭൂമി
അമൃതം പെയ്തവളെ തഴുകിയുണർത്തൂ
അളകങ്ങൾ മാടിയൊതുക്കി കളഭക്കുറി ചർത്തൂ
മാലേയക്കുളിരണിയിക്കൂ മാറിടമാകെ
ആലൊലം പൂവും പൊന്നും പുടവയും അണിയിക്കൂ
ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍
നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
തെക്കന്‍പുകല നന്നായ് ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ
ഇനി നീയെന്നെന്റെ അരികില്‍ വരും
കിളിപാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം
പറയൂ മൃദു നീ എന്തു പകരം തരും
നല്ല തത്തക്കിളിച്ചുണ്ടന്‍ വെറ്റില നുറൊന്നു തേച്ചു തരാം
എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം
ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായ് ദേവമനോഹരിയായ്….
ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
ധനുമാസപ്പെണ്ണിനു പൂത്താലം മകരത്തില്‍ കുളിരും നാണം
കുംഭത്തില്‍ മംഗല്യ മകം തൊഴണം
പിന്നെ മീനത്തില്‍ അവളുടെ താലികെട്ട്
Dil hai ke manta nahin Dil hai ke manta nahi
Mushqil badi hai rasme mohabbat Ye jaanta hi nahi
Dil hai ke manta nahin x (2)
Yeh bekarari kyun ho rahi hai Ye jaanta hi nahi x (2)
Dil ye bechein ve Raste pe nain ve
Jindari behaal hai Sur hai na taal hai
Aaja savariya Aa aa aa aa
Taal se taal milaa-o Taal se taal mila
Starting with ‘ശ’ (sha)
Starting with ‘ജ’ (ja)‘
Starting with ‘ച’ (cha)‘
മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി
മക്കയെന്ന പുണ്യനാട്ടിൽ വിലസിടും നാരി (2)
മാണിക്യവീണയുമായെൻ മനസിന്റെ താമര പൂവിലുണർന്നവളേ
പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ
വേദനയെന്നോടു് ചൊല്ലുകില്ലേ ഒന്നും മിണ്ടുകില്ലേ…
മലര്കൊടി പോലെ വര്ണത്തുടി പോലെ
മയങ്ങൂ… നീ എന് മടി മേലെ മയങ്ങൂ… നീ എന് മടി മേലെ
അമ്പിളീ നിന്നെ പുല്കി അംബരം പൂകി ഞാന് മേഘമായ്
നിറസന്ധ്യയായ് ഞാന് ആരോമലേ
വിടര്ന്നെന്നില് നീ ഒരു പൊന്താരമായ്
ഉറങ്ങൂ… കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്
മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ
നിന്നൊരിക്കലും പിരിയില്ല ഞങ്ങള്‍ …..
ഇനി ഒരിക്കലും പിരിയില്ല ഞങ്ങള്‍…..
ചെറുമണിക്കനവുകൊണ്ടൊരു തുള്ളിവെളിച്ചം
കൊണ്ടിവരുടെ കരൾക്കൂട്ടിനുള്ളില്‍………
ഞങ്ങള്‍ ആയിരം ഊഞ്ഞാലു തീര്‍ക്കും….
മോഹം കൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്ത നാൾ
മധു തേടിപ്പോയി നീളേ താഴേ തളിരാർന്നു പൂവനങ്ങൾ
മോഹമുന്തിരി വാറ്റിയ രാവ് സ്‌നേഹരതിയുടെ രാസനിലാവ്
ഹൃദയരാഗം ചിറകില്‍ വിരിയും മധുരവീഞ്ഞില്‍ ശലഭം വരവായ്
അടടാ പയ്യാ അഴകിതയ്യാ ഉടലിതൊന്നായ് ഒഴുകാന്‍ ഒരുകുറിവാ..അഹ്ഹാ
തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്ന് മുത്ത് മുത്തമിട്ടതാരാണേ
കണ്ണ് കണ്ണെറിഞ്ഞ് കാത്ത്കാത്ത കനി കട്ടെടുത്ത കള്ളകാമുകനെ
മോഹമുന്തിരി വാറ്റിയ രാവ് സ്‌നേഹരതിയുടെ രാസനിലാവ്
മധുരിക്കും ഓർമ്മകളേ…..മലർമഞ്ചൽ കൊണ്ടുവരൂ…..
കൊണ്ടുപോകൂ ഞങ്ങളെയാ…മാഞ്ചുവട്ടിൽ… മാഞ്ചുവട്ടിൽ…..
മരണമെത്തുന്ന നേരത്തു നീ..യെന്റെ
അരികില്‍. ഇത്തിരി.. നേരം. ഇരിക്കണേ…
കനലുകള്‍ കോരി. മരവിച്ച വിരലുകള്‍
ഒടുവില്‍. നിന്നെ തലോടി ശമിക്കുവാന്‍…
ഒടുവിലായ് അകത്തേയ്ക്കെടുക്കും. ശ്വാസക്കണികയില്‍
നിന്റെ. ഗന്ധമുണ്ടാകുവാന്‍…
മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍
പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍…
മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത്
ഇതു തേടി തേടി തന്നെ ഒരു ജീവൻ വാടിയത്
ഇത്രയും കാലം ചിത്തിരപ്പെണ്ണിൻ മിഴികൾ തേടിയത്
ഒരു മൗനം പാടിയത് അതിൽ മോഹം കൂടിയത്
മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാം (2)
അറബിയിൽ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബം ചലിക്കും വില കുറഞ്ഞ ക്യാബോ
മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാൻ
വന്നെത്തും തമ്പ്രാനാരാരോ
ഒന്നൊന്നും മിണ്ടിടാതെ കാതോരം തന്നീടാതെ
എങ്ങെങ്ങോ മായുന്നാരാരോ
പേരില്ലേ നാളില്ലേ എന്താണെന്ന് ഏതാണെന്ന്
എന്തെന്നോ ഏതെന്നോ മിണ്ടാനൊന്നും നിന്നേയില്ലെന്നോ
മൂന്നുചക്രവണ്ടിയിത് മൂച്ചെടുക്കും വണ്ടിയിത്
മുരട്ടുകാളവണ്ടികളെ തുരത്തിയോടും വണ്ടിയിത്
പറ പറക്കും വണ്ടിയിത് പാവങ്ങടെ വണ്ടിയിത്
കുറുകുറുമ്പിന്റെ വണ്ടിയിത് കുടുംബങ്ങൾക്ക് വേണ്ടിയിത്
കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ നിൽക്കും
കാറ്റിൻ സ്പീഡിൽ സിറ്റീലു പറക്കും
ട്രാഫിക്ക് ജാമിൽ നെട്ടോട്ടം കുതിയ്ക്കും ഈ
റോക്കറ്റ് കണ്ടാലെല്ലാരും വിറയ്ക്കും (മൂന്നു ചക്ര…)
മുന്തിരി പാടം പൂത്തു നില്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചില്‍ കാത്തു വച്ചോളാം
പൊട്ടു തൊട്ടെന്‍ പട്ടു നെറ്റിയില്‍ ഉമ്മ വച്ചോളാം
പവിഴ ചുണ്ടിലെ പന നൊന്ഗിലെ പാല്‍ ചുരന്നോളാം
മെഹറുബാ മെഹറുബാ ഹേയ് പുതുക്കപ്പെണ്ണേ മെഹറുബാ
പത്തുകൊട്ട പൊന്ന് നിന്റെ മൊഹറ് മെഹറുബാ
നിന്റെ പകിട്ടില് കണ്ണ് വെയ്ക്കണ് പുതുമണവാളന്‍
മെഹറുബാ മെഹറുബാ കള്ളിപ്പെണ്ണേ മെഹറുബാ
കഞ്ചകപ്പൂം ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
നാളെ ഇരസപൂങ്കാവനത്തില് മധുവിധുവല്ലേ..
ഹേ റസിയാ ഓ ….ഹേ റസിയാ ഹേ റസിയാ..
മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തിയോമലേ
കണ്ണിലുള്ള കനവൂതാതെ നിൻ ചുണ്ടിലുള്ള ചിരി മായാതെ
പാതി പെയ്ത മഴ കാണാതെ വെൺ പാരിജാത മലരറിയാതെ
മറക്കുടയാല്‍ മുഖംമറയ്ക്കും മാനല്ല
മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ല
പൂനിലാവല്ല പുലര്‍വേളയില്‍ മുല്ലയാവില്ല മൂവന്തിയില്‍
അവള്‍ അല്ലിയാമ്പലല്ല കുഞ്ഞുതെന്നലേ
കുറുമ്പിന്റെ മറക്കുടയാല്‍ മുഖംമറയ്ക്കും
മായാ സന്ധ്യേ പോയ് വരാം രജനീഗന്ധീ പോയ് വരാം
ഒരു നൂറോര്‍മ്മകള്‍ തുഴയും തോണിയില്‍ വെറുതെ അലയാം
ഒരു പ്രണയത്തിന്‍ തണല്‍ മരത്തില്‍
ഇല പൊഴിയുന്ന വിരഹവുമായ്
മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ
മന്ത്രിയ്ക്കും മധുവിധുരാത്രി -മന്ത്രിയ്ക്കും മധുവിധുരാത്രി
നഖമുള്ള നമ്മുടെ രാഗവികാരങ്ങൾ നീഹാരമണിയുന്ന രാത്രി
നീഹാരമണിയുന്ന രാത്രി
മനസ്സില്‍ മിഥുന മഴ പൊഴിയു മഴകിലൊരു മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം
സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ
ഗന്ധര്‍വ സംഗീതം മംഗള രാഗ മുതിര്‍ ന്നുണരുന്നൂ
രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു
മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ കടിഞ്ഞാണില്ലാതെ കാലുകളില്ലാതെ തളിരും തണലും തേടി മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ കാലമേ നിൻ കാലടിക്കീഴിൽ
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു
മനസ്സു പങ്കു വച്ചു
മനസ്സിന്‍ ഉള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്ന്
മനസ്സിന്‍ ഉള്ളില്‍ മഹിമകള്‍ വന്നാല്‍
മഹേശ്വരന്‍ വരുമെന്ന്… മണകണ്ഠന്‍ വരുമെന്ന്….
വിളിക്കൂ ശരണം വിളിക്കൂ…. വിളിക്കൂ ശരണം വിളിക്കൂ…
മാനത്തെ കായലിൽ മണപുറത്തിനൊരു
താമര കളിത്തോണി വന്നടുത്തു കളിത്തോണി …
തങ്കം നിനക്കുള്ള പിച്ചക മാലയുമായി
സംഗ്രാമ പൂനിലാവിറങ്ങി വന്നു നെഞ്ചിലെ വാതിലിൽ മറഞ്ഞു
നിന്ന് മയക്കമെന്തേ മയക്കമെന്തേ മയക്കമെന്തേ മയക്കമെന്തേ
മെരുക്കിയാൽ മെരുങ്ങാത്ത മാൻകിടാവേ (മാനത്തെ കായലിൽ)
മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ തേടുവതാരേ – ആരെ
നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ
കളിക്കൂട്ടുകാരനെ മറന്നുപോയോ
മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി(2)
ഭാവനയാകും പൂവനിനിനക്കായ് വേദിക പണിതുയർത്തി(2)
മനയ് ക്കലെ തത്തേ മറക്കുട തത്തേ ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോൽ പാടണം പോൽ പാതിരപ്പൂവിനു ഗന്ധർവ്വൻ കാട്ടിൽ
പോകണം പോൽ
മേലെ പൂമല താഴെ തേനല കാറ്റേ വാ
പാലപ്പൂങ്കന്യക്ക് പളുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ
കാറ്റേ വാ നീ വാ നീ വാ (മേലേ)
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ ~~
മനമറിയാതെ പാറിയെന്‍ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി~ ~
ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം ~
മിന്നിതെന്നും നക്ഷത്രങ്ങള്‍ വെണ്ണില്‍ ചിന്നുന്നു
മിന്നാമിന്നിക്കുഞ്ഞുങ്ങള്‍ പോലെ
ചില്ലത്തുമ്പില്‍ പക്ഷിക്കൂട്ടം ചൂളം കുത്തുന്നു
ചോലക്കാറ്റിന്‍ സംഗീതം പോലെ
വിരിയും മഴവില്‍ ചിറകേറിടാം
വെറുതെ ഇതിലെ അലയാം
കുളിരാം കുളിരിന്‍ കുടം ഏന്തിടാം
കുറുവായ്പ്പറവേ വരു നീ….
മഞ്ഞു പെയ്യണ മരം കുളിരണ മകരമാസപ്പെണ്ണേ
മലയിറങ്ങി പുഴയില്‍ മുങ്ങി വാ
കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരു വില്‍ക്കും കാറ്റേ
കൂവളത്തിനു കണ്ണു പൊത്താന്‍ വാ
കണ്ണന്‍ വന്നെത്തും നേരം കണ്ണില്‍ കടലിന്റെ താളം
ഇരവാം പയ്യിന്റെ പാലോ മധുരപ്പൂന്തേന്‍ നിലാവോ
നിറ നിറയണു പത പതയണു കാത്തിരിക്കും നെഞ്ചില്‍
മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടെ തുണയെവിടെ
ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ
മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍
മഞ്ഞലയിൽ മുങ്ങിത്തോർത്തി ധധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടിചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചിലങ്കയുണ്ടേ
വലംകയ്യില്‍ കുസൃതിയ്ക്കു വളകളുണ്ടേ
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി
ഇന്നെന്റെ മുറ്റത്തു പൊന്നോണപ്പൂവേ നീ വന്നു
മഞ്ഞു പോലെ മാന്‍കുഞ്ഞു പോലെ
മുല്ല പോലെ നിലാ ചില്ല പോലെ
മുത്തു പോലെ മുളം തത്ത പോലെ
മിന്നല്‍ പോലെ ഇളം തെന്നല്‍ പോലെ….
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍ കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും പഞ്ചമത്തിന്‍ മടിയില്‍ ..
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെ
അണിയാരത്തമ്പിളിപ്പന്തൽ (2)
മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂ മെയ് പൂത്തിറങ്ങ്
ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ
ഇന്നല്ലേ നിന്റെ കല്യാണം (മണിമുറ്റത്താവണി)
മണിക്കുയിലേ മണിക്കുയിലേ മാരിക്കാവിൽ പോരൂല്ലേ
മൗനരാഗം മൂളൂല്ലേ
നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ
നീലക്കണ്ണും നീറയൂല്ലേ
ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ
ചിന്നഴിവാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയെ
മൈനാകം കടലിൽ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങൾ തിരയുന്നുവോ
മഴനീര്‍ കണമായ് താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ (മഴനീര്‍..)
മൗനങ്ങളാകും വാത്മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു
ഞൊടിയിടയ്ക്കകം എന്നെന്നും
മധുരിക്കും ഓര്‍മ്മകളേ.. മലര്‍മഞ്ചല്‍ കൊണ്ടു വരൂ..
കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍..
ഇടനെഞ്ഞിന്‍ താളമോടെ.. നെടുവീര്‍പ്പിന്‍ മൂളലോടെ..
മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ ഓ..ഓ..ഓ…
മംഗളം നേരുന്നു ഞാന്‍ മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞുപോയ് നീ എങ്കിലും ഇന്നും
മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു
കിളികൊഞ്ചും നാടിൻ്റെ ഗ്രാമീണ ശൈലി നിൻ
പുളിയിലക്കര മുണ്ടിൽ തെളിയുന്നു
മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പ നീറയൂ ഇളം പൂവേ
മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ
മഞ്ഞില്‍ വിരിഞ്ഞ പൂവേ പ നീറയൂ ഇളം പൂവേ
മാടപ്രാവേ വാ ഒരു കൂടുകൂട്ടാൻ വാ
ഈ വസന്തക്കാലം കൈനീട്ടി കൈ നീട്ടി വരവേൽക്കയായ് നീ വാ
മാരിയിൽ വേനലിൽ കൂടെ വരാമോ
മാറിലിളം ചൂടേറ്റു രാവുറങ്ങാമോ ഈ മുളം കൂട്ടിൽ (2)
മരിക്കും വരെ കൂട്ടിരിക്കാമോ ( മാടപ്രാവേ)
മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ
ആരോടും പോയ് പറയരുതീക്കഥ മാനേ പുള്ളിമാനേ
നിന്‍ മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ നിന്റെ ശകുന്തള ഞാന്‍
നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ നിത്യകാമുകനല്ലോ ഞാന്‍
നിത്യകാമുകനല്ലോ (2)
മാമാങ്കം.. പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ.. നാവായിൽ
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ…
പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നൂ… [മന്ദാര…]
മണ്ഡലമാസപ്പുലരികൾ പൂക്കും പൂങ്കാവനമുണ്ടേ
മഞ്ഞണി രാവ് നിലാവ് വിരിക്കും
പൂങ്കാവനമുണ്ടേ-തങ്ക പൂങ്കാവന്മുണ്ടേ
മൌനമേ നിറയും മൌനമേ ഇതിലേ പോകും കാറ്റിൽ
ഇവിടെ വിരിയും മലരിൽ കുളിരായ് നിറമായ് ഒഴുകും ദു:ഖം
എന്നും നിന്നെ തേടി വരും മൌനമേ നിറയും മൌനമേ
മാര്‍ഗഴിയില്‍ മല്ലികപൂത്താല്‍ മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കാടിറങ്കി നീയും ഞാനും കാണാന്‍ പോകണ പൂരം
മാര്‍ഗഴിയില്‍ മല്ലികപൂത്താല്‍ മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ
ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം
തോഴികൾ അറിയും മുൻപേ മാമുനി ഉണരും മുൻപേ
ഹൃദയത്തിൻ തന്തികളിൽ ശാകുന്തളം ഉണരുമ്പോൾ
ആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യം
മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ
Margazhi Thingalallavaa madhi Konjum naalallavaa
idhu Kannan varum pozhudhallavaa
Orumurai Unadhu thirumugam Paarthaal
vidai perum uyirallavaa
Maine pyar kiya pyar kiya tho darna kya (2)
Akele hum akele thum
kabhi khushi kabhi e gham
Muje kuch kahna hei
kuch kuch hotha hei hei
Mere Sapano Ki Raani Kab Aayegi Tu
Aai Rut Mastaani Kab Aayegi Tu
Biti Jaaye Zidagani Kab Aayegi Tu
Chali Aa, Aa Tu Chali Aa
Main duniya bhula dunga Teri chaahat mein(2)
Ho dushman zamaana Mujhe na bhulana
Main khud ko mita dunga Teri chaahat mein
Musafir Hoon Yaaron Na Ghar Hai Na Thikaana
Mujhe Chalte Jaana Hai Bas Chalte Jaana
Malarae…. mounamaa
Mounamae… vedhamaa
Malargal… pesumaa
Pesinaal ooyumaa anbae.. Malarae…. mounamaa
Mera Dil Bhi Kitna Pagal Hai Ye Pyar To Tum Se Karta Hai(2)
Par Saamne Jab Tum Aate Ho, Par Saamne Jab Tum Aate Ho
Kuch Bhi Kehne Se Darta Hai
O Mere Saajan, O Mere Saajan, Saajan Saajan, Mere Saajan
Mere mehaboob qayamat hogi
Aaj rusavaa teri galiyon main mohabbata hogi
Naam nikelegaa tera hi lab se
Jaane jab iss, dil-e-naakaa m se ruksata hogi
Mere mehaboob…
Mere haath mein tera haath ho
Saari jannatein mere saath ho
Tu joh paas ho phir kya yeh jahaan
Tere pyar mein ho jaun fanaa
Starting with ‘ര ‘,‘റ ‘ (ra)
Starting with ‘ബ’ (ba)
Starting with ‘മ ‘ (ma)
ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ നഗ്നപാദയായ് അകത്തു വരൂ
ചക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാ..രാ..
നിന്‍ മനോ രാജ്യത്തെ രാജകുമാരിയായ് വന്നുനില്‍ക്കാനൊരു മോ..ഹം..
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാത്രം വരും
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍ ദു:ഖമോ പിരിയാത്ത സ്വന്തക്കാരന്‍
ചെത്തി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി
ഗുരുവായൂരപ്പാ നിന്നെ കണി കാണേണം
ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം തേരോട്ടം …തേരോട്ടം
ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ..
അമ്പലത്തിലിന്നല്ലയോ സ്വര്‍ണരഥഘോഷം
ദേവനു നല്‍കാന്‍ കയ്യില്‍ നാണത്തിന്‍ നൈവേദ്യമോ
കോവിലില്‍ പോയി ദൂരെ നാണിച്ചു നിന്നവളേ
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന്
ചന്ദനം മണക്കുന്ന പൂന്തോട്ടം…. ചന്ദ്രികമെഴുകിയ മണിമുറ്റം….
ഉമ്മറത്തമ്പിളി നിലവിളക്ക്…. ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
ഹരിനാമജപം
ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍ ?
ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന ഗന്ധർവ രാജകുമാരാ…
ഗന്ധർവ രാജകുമാരാ
പഞ്ചമിചന്ദ്രിക പെറ്റു വളർത്തിയ അപ്സര രാജകുമാരീ… അപ്സര രാജകുമാരീ
ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ (2)
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു
യൌവ്വനമോ ഋതു ദേവതയോ യൌവ്വനമോ ഋതു ദേവതയോ
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ
ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ ചന്ദനക്കാറ്റേ കുളിര്‍കൊണ്ടുവാ
മുറിവേറ്റ പൈങ്കിളിക്കൊരു സ്വരരാഗകല്‍പ്പകത്തിന്‍ തളിര്‍കൊണ്ടുവാ…..
ചന്ദനച്ചോലയില്‍ മുങ്ങി നീരാടിയെന്‍ ഇളമാന്‍ കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍ ശാലീന പൌര്‍ണ്ണമീ ഉറങ്ങിയോ
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില്‍ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്‍
ഋതുക്കള്‍ നമുക്കായ് പണിയും സ്വര്‍ഗ്ഗത്തില്‍
ആകാശഗംഗയും ആമ്പല്‍ക്കുളം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
ചന്ദ്രക്കലമാനത്ത് ചന്ദനനദി താഴത്ത്
നിന്‍ കൂന്തല്‍ തഴുകിവരും പൂന്തെന്നല്‍ കുസൃതിയോ
തങ്കനിലാവിന്റെ തോളത്ത് ഇന്നെന്റെയിണക്കിളിയക്കരേ
ഇടനെഞ്ചുപൊട്ടിഞാനിക്കരെ അലതല്ലുമാറ്റിലെ അമ്പിളിയെന്നപോല്‍
ആത്മാവിലാമുഖം തെളിയുന്നൂ എവിടെ എവിടെ നീയെവിടെ
വിളികേള്‍ക്കൂ…….. ചന്ദ്രക്കലമാനത്ത്………
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം
താരകയോ നീലത്താമരയോ നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു
വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
നിന്‍ മാനസത്തില്‍ പ്രേമമധുപകര്‍ന്നു
ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയേ ചെല്ലച്ചെറുകുമ്പിളിലെ
മമ്മമാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ വാവാവോ വാവാവോ
ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ
അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ അരികിൽ വരാത്തതെന്തേ
ചൂളമടിച്ച് കറങ്ങി നടക്കും ചോലക്കുയിലിനു കല്യാണം ഓ..ഓ
ആലിൻ കൊമ്പത്തന്തിയുറങ്ങണൊരോലേഞ്ഞാലിയ്ക്കു പൂത്താലി ഓ…
ആറ്റിലൊളിച്ചു കളിക്കണ മീനേ കാട്ടിൽ കുറുകുഴലൂതണ കാറ്റേ
കാൽത്തള കെട്ടി കൈവള ചാർത്തി കല്യാണത്തിനു കൂടേണ്ടേ ഓ…ഓ..
ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട്
മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്
അത്തി മരത്തിലെ കൊച്ചു കിളി കൂട്ടില്‍
പുള്ളിക്കുയില്‍ കുഞ്ഞു കൊഞ്ചും കുറുമൊഴിയോ
പെറ്റു പെരുകണ പൊന്‍മയില്‍ പീലിയോ
ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട്
മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട്
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും
നെഞ്ചിലോലും വെണ്ണിലാവിൻ പൊന്നിളനീർ സ്വന്തമാക്കും
മേഘപ്പളുങ്കു കൊണ്ട് മാനത്ത് കോട്ട കെട്ടി നിന്നെ ഞാൻ കൊണ്ടു പോകും
ആഹാ മിന്നൽ മിഴിച്ചു നിന്നു മാറത്തെ ചേല കൊണ്ടു
നിന്നെ ഞാൻ മൂടി വെയ്ക്കും
ചിലമ്പൊലിക്കാറ്റേ ഒന്നു ചുറ്റിയടിച്ചാട്ടേ
മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ
മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ
കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ
മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ
ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത്..
നിന്‍ ചുടുനിശ്വാസത്തിന്‍ കാറ്റത്ത്
എന്നിലെയെന്നെയറിഞ്ഞരികത്ത്
ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്….
പൊട്ടു തൊടുന്നൊരു നാണം തീരത്ത്…
ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാല്‍ ആടു നീ കാണാക്കിനാക്കണ്ടുറങ്ങു നീ
ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ..
ചിറയിൻകീഴിലെ പെണ്ണേ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ..
ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു –
അതില് നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ വിഗ്രഹം കണ്ടെടുത്തു
ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
Chehra Hai Ya Chand Khila Hai Zulf Ghaneri Shaam Hai Kya
Saagar Jaisi Aankhon Vaali Ye To Bataa Tera Naam Hai Kyaa
chhookar mere man ko kiya toone kya ishaara
badla ye mausam lage pyaara jag saara
Chalte Chalte Mere Ye Geet Yaad Rakhna…
Kabhi Alwida Na Kehna… Kabhi Alwida Na Kehna
Rote Hanste Bas Yoon Hi Tum Gungunate Rehna…
Kabhi Alwida Na Kehna…Kabhi Alwida Na Kehna
Starting with ‘ത ‘ (tha)
ഞാനും ഞാനുമെന്റാളും ആ.. നാൽപ്പതു പേരും
പൂമരം കൊണ്ട്.. കപ്പലുണ്ടാക്കി (2)
കപ്പലിലാണേ ആ കുപ്പായക്കാരി പങ്കായം പൊക്കി ഞാനൊന്ന് നോക്കീ
ഞാനും വരട്ടേ ഞാനും വരട്ടേ ആടു മേയ്ക്കാൻ കാടിനുള്ളിൽ
പോരൂ പുന്നാരേ പോരൂ പുന്നാരെ മാമ്പൂ പൂക്കും മാസമല്ലേ
ഓടക്കുഴലൂതി കൊണ്ടടുത്തിരിക്കാം ഒരു മരച്ഛായയിൽ കിടന്നുറങ്ങാം
കണ്ണാരം പൊത്താം കിന്നാരം ചൊല്ലാം കുഞ്ഞാടിൻ കൂട്ടത്തിൽ കൂത്താടാം
ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ മെയ്യില്‍ പാതി പകുത്തുതരൂ മനസ്സില്‍ പാതി പകുത്തുതരൂ മാന്‍കിടാവേ
ഞാനൊരു പാട്ടു പാടാം, കുഞ്ഞുമണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും, നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടില്‍ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞിത്തുമ്പിയെ താലി കെട്ടി കൊണ്ടോവും..ഞാന്‍ കൊണ്ടുപോകും
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ
Starting with ‘ക‘ "KA"
Starting with ‘ഡ’ (da)
ജീവാംശമായ് താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തൂ നീയേ
പൂവാടി തേടി.. പറന്നു നടന്ന ശലഭമായ് നിൻ
കാല്പാടുതേടി.. അലഞ്ഞു ഞാൻ
ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം
പൊൻ പീലിയായി വളർന്നിതാ..
മഴപോലെയെന്നിൽ പൊഴിയുന്നു നേർത്തവെയിലായി വന്നു
മിഴിയിൽ തൊടുന്നു പതിവായ് നിന്നനുരാഗം
ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ ഈ അനുരാഗം
ജോണീ മോനേ ജോണീ… യൂ ആർ മൈ കണ്ണിംഗ് ബണ്ണി
ജോണീ മോനേ ജോണീ… വൈ യൂ ഡോൺട് ലെൻഡ് സം മണി…
പപ്പാ ഭരണം വേണ്ടപ്പാ ഇതു് ന്യൂയോർക്ക് ലൈഫ് എന്റപ്പാ
വീ ആർ ന്യൂയോർക്ക് ബോയ്സ് പപ്പാ സോറി പപ്പാ….(2)
ജൂണിലെ നിലാമഴയില്‍ നാണമായി നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായി (2)
നിന്‍റെ നെറുകയിലുരുകുന്നതെന്‍ ഹൃദയം
ജാനകീജാനേ രാമാ ജാനകീജാനേ കദനനിദാനം നാഹം ജാനേ
മോക്ഷകവാടം നാഹം ജാനേ ജാനകീജാനേ രാമാ രാമാ രാമാ
ജാനകീ ജാനേ…..രാമാ
ജോൺ ജാഫർ ജനാർദ്ദനൻ ഒരുമിക്കും പന്തങ്ങൾ
പടർന്നു കത്തിത്തുരത്തിടും നാം അനീതിതൻ പടയെ
പടർന്നു കത്തിത്തുരത്തിടും നാം അനീതിതൻ പടയെ
ജലശംഖുപുഷ്പം ചൂടും കടലോര തീരം
മനസാക്ഷികൾ ഓരോ അലമാലയാൽ മൂടും
ജയിക്കാനായ് ജനിച്ചവന്‍ ഞാന്‍ എതിര്‍ക്കാനായ് വളര്‍ന്നവന്‍ ഞാന്‍
കാലത്തിന്‍ കോവിലില്‍ പൂജാരി ഞാന്‍ കള്ളന്റെ മുന്‍പില്‍ ധിക്കാരി
Jaaneman jaaneman tere do nayan
Chori chori leke gaye dekho mera man
Jaaneman jaaneman jaaneman
Mere do nayan, chor nahi sajan
Tumse hi khoya hoga kahi tumhaara man
Jaaneman jaaneman jaaneman
Starting with ‘ഹ’ (ha)
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ
പുലർമഞ്ഞു പെയ്തതോ….കുളിർ കാറ്റുണർന്നതോ….
അതു നീയറിഞ്ഞതോ….പറയാൻ മറന്നതോ….
ഇതു് നമ്മൾ തേടും മധുമാസമൊന്നിൽ വിരിയുന്ന പൂക്കളോ
പുലർമഞ്ഞു പെയ്തതോ….കുളിർ കാറ്റുണർന്നതോ….
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വർണ്ണച്ചിറകുമായ് പാറി
പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ
ആളിമാരൊത്തുകൂടി ആമ്പൽപ്പൂക്കടവിങ്കൽ
ആയില്ല്യപ്പൂനിലാവിൽ കുളിക്കാൻ പോയ്
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
തടവിലെ കിളികള്‍തന്‍ കനവിലെ മോഹമായ്
പുഴയിലെ ഓളങ്ങള്‍ തേടും
പള്ളിവാളു് ഭദ്ര വട്ടകം…കയ്യിലേന്തും തമ്പുരാട്ട്യേ…
ചെമ്പട്ടിന്റേം ചിലമ്പിന്റേം ചേലിൽ കളി തുടങ്ങീ…..അങ്ങനങ്ങനെ….
ഇനി ഞാനും വിളിച്ചിടാം..കോലക്കുഴൽ വിളിച്ചിടാം….
ഉണർന്നീടുക കാനന മലരേ..വേഗം തന്നെ….അങ്ങനങ്ങനെ……
പെരിയാറേ പെരിയാറേ പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ് നീ ഒരു മലയാളിപ്പെണ്ണാണ് നീ
മയിലാടുംകുന്നില്‍ പിറന്നൂ പിന്നെ മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നൂ
നഗരം കാണാത്ത നാണം മാറാത്ത നാടന്‍പെണ്ണാണ് നീ ഒരു
നാടന്‍പെണ്ണാണ് നീ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ കന്നിത്താമരപ്പൂമോളേ (2)
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ തന്തന തന്തന തന്താന(2)
കടല് തന്നൊരു മുത്തല്ലേ കുളിര് കോരണ മുത്തല്ലേ ഹോയ് ഹോയ്
ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
പാരിജാതം തിരുമിഴിതുറന്നു പവിഴമുന്തിരി പൂത്തുവിടര്‍ന്നു
നീലോല്പലമിഴി നീലോല്പലമിഴി നീമാത്രമെന്തിനുറങ്ങി
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം
മനസ്സിനെ താമരയാക്കിയ ലക്ഷ് മീ മാപ്പുതരൂ എനിക്കുനീ മാപ്പുതരൂ
പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം നമുക്കൊരേ ദാഹം
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ
പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ
പനിനീരിന്‍ പൂ വിരിഞ്ഞത് മുറ്റത്തോ.. കണ്ണാടി കവിളത്തോ
തത്തമ്മ ചുണ്ടു ചുവന്നത് തളിര്‍ വെറ്റില തിന്നിട്ടോ (2)
മാരനോരാള്‍ തേനില്‍ മുക്കി മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്ത തിന്തിന്നോ …….
താനിന്നി താനതിന്ത താനിന്നോ ……. (പതിനാലാം )
പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളില്‍തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍കാം
വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ പലവട്ടം പാടിയതല്ലേ
മണമെല്ലാം മധുരക്കനവായ്
പൂവുകള്‍ക്ക് പുണ്യകാലം മേയ് മാസ രാവുകള്‍ക്ക് വേളിക്കാലം
നക്ഷത്ര തിരികൊളുത്തും നിലാവിന്റെ കൈകളില്‍
നിശ്ചയ താമ്പൂല താലം
പൂവല്ല പൂന്തളിരല്ല മാനത്തെ മണിവില്ലല്ലാ
മണ്ണിലേക്ക് വിരുന്നു വന്ന മധുചന്ദ്ര ലേഖ
ഇവളെൻ മനസ്സിൻ തന്ത്രികൾ മീട്ടും വീണാഗായിക ഇവൾ വീണാഗായിക
പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു..പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു..
(പൂവായ്..) ആ കയ്യിലോ അമ്മാനയാട്ടും..ഈ കയ്യിലോ പാല്‍കാവടി..
കാലം പകര്‍ന്നു തുടി താളം..
പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണ തുമ്പി (2)
ഈ പൂവിളിയില് മോഹം പൊന്നിന് മുത്തായ് മാറ്റും
പൂവയലില് നീ വരൂ ഭാഗം വാങ്ങാന്
പൂക്കാലം വന്നു പൂക്കാലം തേനുണ്ടോ തുള്ളി തേനുണ്ടോ ?
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
കുറുനില കൊണ്ടെന്‍ മനസ്സില്‍ എഴുനില പന്തലൊരുങ്ങി
പെ: ചിറകടിച്ചതിനകത്തെന്‍ ചെറുമഞ്ഞക്കിളികുറുങ്ങി
പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ
ഈണം കിളിതൻ ഈണം നീയും കേൾക്കുന്നുണ്ടോ
വന്നു നാം രണ്ടാളും ഇരുവഴിയേ ഇവിടെവരെ
പോരേണം നീ കൂടെ ഇനിയൊഴുകാമൊരു വഴിയേ
പൂക്കൾ പനിനീർ പൂക്കൾ നീയും കാണുന്നുണ്ടോ
പൂമാനമേ ഒരു രാഗമേഘം താ കനവായ്…… കണമായ്……
ഉയരാന്‍ ഒഴുകാനഴകിയലും
പൂമാനം പൂത്തുലഞ്ഞേ പൂവള്ളിക്കുടിലിലെന്റെ
കരളുണർന്നോ കിളീ തെളിഞ്ഞൂ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടാം പാടാം ആരോമൽചേകവര്‍ പണ്ടങ്കം വെട്ടിയ കഥകള്‍
വീര കഥകള്‍ ധീര കഥകള്‍ അത്ഭുത കഥകള്‍ പാടാം (പാടാം…)
പാടാത്ത വീണയും പാടും പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും (പാടാത്ത)
പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ
നിന്നാലീ പുല്‍മാടം പൂമേടയായെടാ(2)
കണ്ണായ് നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ വന്നെടാ…
പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ…
എൻ നെഞ്ചിലൂറും… ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ…
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നു
പൊന്‍ വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം ഇനിയുമിനിയുമരുളീ
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടുപൂവിന്‍ കരളിനോടും നീ (F) ആ അ ആ ആ
നിഴലായ് (F) ആ ആ. അലസമലസമായി (F) ആ ആ
അരികില്‍ ഒഴുകി ഞാന്‍ (F) ആ ആ ആ
പൂങ്കാറ്റെ പോയി ചൊല്ലാമോ തെക്കന്‍ പൂങ്കാറ്റെ പോയി ചൊല്ലാമോ
നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
നീ നീലക്കണ്ണുള്ള എന്‍ വേളിപ്പെണ്ണോട്
എന്റെയുള്ളിലുള്ള മോഹമൊന്ന് ചൊല്ലാമോ .. നീ..
പുഴയോരത്തില്‍ പൂത്തോണി എത്തീലാ മന്ദാരം പൂക്കും മറുതീരത്താണോ
പുന്നാകം പൂക്കും പുഴയോരത്താണോ
ആരാനും കണ്ടോ ദൂരെ എന്‍ പൂത്തോണി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍നിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
പേരാറ്റിന്‍ അക്കരെ അക്കരെ അക്കരെ ഏതോ
പേരറിയാ കരയില്‍ നീന്നൊരു പൂത്തുമ്പി
നാടായ നാടുകള്‍ ചുറ്റി കാണായ കാഴ്ചകള്‍ കാണാന്‍
കൂടെപ്പോയി ഇക്കരെ ഇന്നൊരു പൂവാലന്‍തുമ്പി പൂവാലന്‍തുമ്പി
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ ഒരു താമരമൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ പാതി വിടർന്ന നീ
പൂഞ്ചേല പരുവത്തിൽ പൂവായി തേനുള്ളിൽ തുളുമ്പുന്ന പൂവായി
പൊന്നാവണി പാടം തേടി ഇല്ലാവെയിൽ ചേക്കേറുന്നേ
നെല്ലോലമേലൂഞ്ഞാലാടാൻ കുഞ്ഞാറ്റകൾ പാഞ്ഞോടുന്നെ
പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ പുന്നെല്ലിൻ പൂങ്കരളേ…
ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ ഒന്നു വാ പൊന്നഴകേ…
പച്ചക്കിളിക്കൊരു കൂടു്…പച്ചക്കരിമ്പഴിയുള്ള കൂടു്
ആ…പച്ചക്കിളിക്കൊരു കൂടു്…പച്ചക്കരിമ്പഴിയുള്ള കൂടു്
കണ്ണാളൻ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ…അതു നിന്നെ പൂട്ടാനാണല്ലോ…
തുടക്കം മാംഗല്യം…തന്തുനാനേനാ…പിന്നെ ജീവിതം…തുന്തനാനേനാ…(3)
പിച്ച വെച്ച നാൾ മുതൽക്കു നീ എന്റെ സ്വന്തമെന്റെ സ്വന്തമായ്
ആശ കൊണ്ടു കൂടു കൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പുതുമഴയായി വന്നൂ നീ പുളകം കൊണ്ടു പൊതിഞ്ഞൂ നീ
ഒരേ മനസ്സായി നാം ഉടലറിയാതെ ഉയിരറിയാതെ
അണയൂ നീയെൻ ജീവനായ് വരൂ നിശാഗീതമായ്..
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം
കടവിലേ കിളികൾ തൻ കനവിലേ മോഹമായ് പുഴയിലെ ഒളങ്ങൾ തേടും
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്റെ ഹൃദയത്തിൽ..
ദിവ്യ ദാനങ്ങൾ ചിന്തിയെന്നുള്ളിൽ ദൈവസ്നേഹം നിറയ്ക്കണേ..
Pudhu vellai mazhai, ingu pozhigindradhu
Indha kollai nilaa, udal nanaigindradhu
Ingu sollaadha idam kooda kulirgindradhu
Manam soodaana idam thedi alaigindradhu
Nadhiye Nee Aaanaal, Karai Naa…ne
Siru Paravai Nee Aanaal, Un Vaanam Naane
pal pal dil ke paas tum rehti ho
jeevan meeThee pyaas ye kehti ho
Starting with ‘സ’ (sa)
ലാലീ ലാലീലെ ലാലീ ലാലീലേലോ…
മലരൊളിയേ മന്ദാരമലരേ മഞ്ചാടിമണിയേ…ചാഞ്ചാടുമഴകേ…
പുതു മലരേ..പുന്നാര മലരേ
എന്നോമൽ കണിയേ…എൻ കുഞ്ഞുമലരേ…
ലാലീ ലാലീലെ ലാലീ ലാലീലേലോ
ലല്ലല്ലം ചൊല്ലും പൂങ്കാറ്റേ തന്നനം ചുറ്റും പൂമ്പാറ്റേ
സിന്ദൂരപ്പൂങ്കാവിൽ മന്ദാരപ്പൂങ്കാവിൽ
മുത്തവും കൊണ്ടു വന്നെങ്കിൽ എന്റെ നൃത്തവും കണ്ടു നിന്നെങ്കിൽ
ലോകാ സമസ്താ സുഖിനോ ഭവന്തു നെഞ്ചോടു ചേർത്തു ജപിക്കാം
സൂര്യന്റെ ജാലകവാതിൽ തുറക്കാം നക്ഷത്ര രാജ്യം ജയിക്കാം
ഉള്ളതോ നേരത്തിൽ പൊങ്ങിപ്പോകാം ആകാശ നാളം കൊളുത്താം
കണ്ണെത്താ ദൂരങ്ങൾ സ്വപ്നം കാണാം ആശാവസന്തം തിരക്കാം ഹോ ഹോ
ലജ്‌ജാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ
താഴമ്പൂവോ താമരത്താരോ തേനോ തേൻ നിലാവോ
മാമ്പഴ മുത്തോ മല്ലിക്കോല്മന്തോ മീനോ മാരിവില്ലോ
തൊട്ടുരുമ്മി നിന്നാട്ടെ നീ തൊട്ടാവാടി പെണ്ണാളേ
മാനസഃകൊട്ടാര കെട്ടിനകത്തുള്ള റോജാ രാജ റാണി
ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ വേടന്‍ കുരുക്കും കടങ്കഥ ഇക്കഥ
ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ..
ഇല്ലെങ്കില്‍ സുല്ലെങ്കില്‍ ഇല്ലില്ല സമ്മാനം…
നീലക്കുരുവികളും ചോലപ്പറവകളും മേളിച്ച കാട്ടിലെങ്ങോ..
ഒരു വേടന്‍ വല വിരിച്ചു..
ഇത്തിരി വിത്തെറിഞ്ഞു..ഒത്തിരി കൊത്തെറിഞ്ഞു..
പക്ഷികള്‍ വന്നണഞ്ഞു..പാവങ്ങളെന്തറിഞ്ഞു..
കാലെടുത്തു കൊക്കുടക്കി കൊക്കെടുത്തു മേലുടക്കി
തച്ചും ചിറകിട്ടടിച്ചും ആ പാവങ്ങള്‍ ആ വലയ്ക്കുള്ളില്‍ കുഴഞ്ഞു പോ..യ്
Starting with ‘വ’ (va)
ഗംഗാ യമുനാ സംഗമ സമതല ഭൂമി
സ്വർഗീയ സുന്ദര ഭൂമി സ്വതന്ത്ര ഭാരത ഭൂമി (ഗംഗാ)
കന്യാകുമാരി തിരമാലകളിൽ തൃക്കാൽ കഴുകും ഭൂമി (2 )
വിന്ധ്യ ഹിമാലയ കുലാചലങ്ങളിൽ വിളക്കു വയ്ക്കും ഭൂമി (2 )(ഗംഗാ)
ഗംഗയാറൊഴുകുന്ന നാട്ടിൽ നിന്നൊരു ഗന്ധർവനീവഴി വന്നു
പണ്ടൊരു ഗന്ധർവനീവഴി വന്നു
അന്നാരം പുന്നാരം കാട്ടിനകത്തൊരു
പെണ്ണിനെ മോഹിച്ചു നിന്നു – അവനൊരു പെണ്ണിനെ മോഹിച്ചു നിന്നു
ഗംഗയാറു പിറക്കുന്നു ഹിമവന്മലയിൽ
പമ്പയാറു പിറക്കുന്നു ശബരിമലയിൽ
പൊന്മല നമ്മുടെ പുണ്യമല പമ്പാ നമ്മുടെ പുണ്യ നദി
ഗുജറാത്തി കാലത്താള കെട്ടിയ മലയാളി പെണ്ണാണ് നീ
പഞ്ചാബിൽ ലഞ്ചികൊഞ്ചും മണവാട്ടി പെണ്ണാണ് നീ
മയിലാട്ടത്തിൽ ബേഗഡ ബേഗഡ കരകാട്ടത്തിൽ ജഗഡ ജഗഡ
ഈ കൊലുസിനു തഞ്ചം പോരടി പഞ്ചാര പൂംകുയിലേ…
യാരിയാരീ യാരിയബ് നാ
ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും
ഗോപുര വാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും
ഗോപാംഗനെ (2 ) ആത്മാവിലെ (2) സ്വരമുരളികയിലോഴുകും(2 )
നിസ നിസ സഗമപനിസഗാ സഗമപനിസഗാ
മഗസനിസ പനിമപ ഗമപനി സനിപമ
ഗമ പമഗ പമഗ സനി സപ നി സമഗ സഗ ………………അ………………..
ഗോപീചന്ദനക്കുറിയണിയണിഞ്ഞൂ ഗോമതിയായവള്‍ മുന്നില്‍ വന്നൂ
ഗോപകുമാരന്റെ തിരുമുമ്പില്‍ ഗോപിക രാധികയെന്ന പോലെ
ഗോപീചന്ദനക്കുറിയണിയണിഞ്ഞൂ ഗോമതിയായവള്‍ മുന്നില്‍ വന്നൂ
ഗോപുരമുകളിൽ വസന്ത ചന്ദ്രൻ ഗോരോചന കുറി വരച്ചു
സഖീ ഗോരോചന കുറി വരച്ചു
അമ്പല മുറ്റത്തെ അൾത്താര വീണ്ടും അന്തി നിലവിൽ കുളിച്ചൂ
ഗോവർദ്ധനഗിരി കൈയിലുയർത്തിയ ഗോപകുമാരൻ വരുമോ തോഴി (2)
കാളിയമർദ്ദന നർത്തനമാടിയ കമനീയാംഗൻ വരുമോ തോഴി
Starting with ‘ഗ’ (ga)‘
യമുനാ തീരെ ഹോയ്യരെ ഹോയേ യമുനേ നിന്നുടെ നെഞ്ചില്‍
നിറയെ കാര്‍നിറമെന്തേ പറയൂ നിന്നിലലിഞ്ഞോ കാര്‍വണ്ണൻ (യമുനേ )
പാവം പെണ്‍കൊടിമാരെ പാട്ടില്‍ നിർത്തുമവൻ
പാവം നിന്നുടെ നെഞ്ചില്‍ പാട്ടായ് മുങ്ങിയവന്‍
യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം ഇതിലേ നീയൊഴുകൂ
യയ്യയാ യാ യാദവാ എനിക്കറിയാം യയ്യയാ യാ യദുമുഖഭാവങ്ങളറിയാം
പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും
കോലക്കുഴല്‍പ്പാട്ടിലെ ജാലവും കണ്ണാ
കണ്ണാ സ്വയംവരമധുമയാ മൃദുലഹൃദയാ കഥകളറിയാം
യദുനന്ദനാ ശ്രീ ഗോപകുമാരാ യമുനാപുളിന വിഹാരി
നിൻ പാദതളിരിലെൻ ദുഃഖത്തിൻ കണ്ണുനീർ
പുഷ്പങ്ങൾ അർപ്പിക്കുന്നു കണ്ണാ പുഷ്പങ്ങൾ അർപ്പിക്കുന്നു
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി
യവനസുന്ദരീ സ്വീകരിക്കുകീ പവിഴമല്ലിക പൂവുകൾ
ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ
തപസ്സിരുന്നവളാണു ഞാൻ പ്രേമ തപസ്സിരുന്നവളാണു ഞാൻ
യൗവ്വനം പൂവനം നീയതിൽ തേൻകണം
രാഗമായ് താളമായ് നീ വരൂ ഗായികേ
നിൻ കവിളിൻ കുങ്കുമപ്പൂ നീ തരൂ ശാരികേ നീ തരൂ ശാരികേ
യുവാക്കളേ യുവതികളേ യുഗചേതനയുടെ ലഹരികളേ
വിഷാദമറിയാത്ത സ്വപ്നങ്ങൾ നമ്മൾ വികാര പുഷ്പങ്ങൾ
യഹൂദിയാവിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
രാപ്പാര്‍ത്തിരുന്നു രച പാലകര്‍ ദേവനാദം കേട്ടു ആമോദരായ് (2)
യെ ദോസ്തി ഹം നഹിം തോഡെങ്ങേ
തോഡെങ്ങേ ധം മഗർ തേരാ സാഥ് ന ചോടോംഗേ.. (2)
Ye chand sa roshan chehara
Zulfon ka rang sunehara
Ye zeel see neelee aankhe
koi Raaj hain in mein gehara
Taarif karu kya us ki Jis ne tumhe banaya (2)
ബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാൻ
100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം
തിയറി ക്ലാസ്സുകൾ അറുബോറാണേ ബോറടി മാറ്റാൻ മാറ്റിനി കാണാം
ബാഗീ ജീൻസും ടോപ്പുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം
ഐസ്ക്രീം പാർലറില്‍ ബ്ലാക്ക് സ്റ്റാലിയണും സൂപ്പു നുണഞ്ഞുമിരിക്കാം
ബന്ധുവാര് ശത്രുവാര് ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ (2)
അരങ്ങത്തു ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ (2)
ബലികുടീരങ്ങളേ ബലികുടീരങ്ങളേ സ്മരണകളിരമ്പും രണസ്മാരകങ്ങളേ
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമര പുളകങ്ങൾ തൻ സിന്ദൂരമാലകൾ
ബിന്ദൂ നീയാനന്ദ ബിന്ദുവോ എന്നാത്മാവിൽ വിരിയും വർണ്ണപുഷ്പമോ
ആതിരാക്കുളിരൊളി തെന്നലോ
ബാഹർ സേ കോയീ അന്തർ ന ആ സകേ
അന്തർ സേ കോയി ബാഹർ ന ജാ സകേ
സോചോ കഭി ഐസാ ഹോ തോ ക്യാ ഹോ
സോചോ കഭി ഐസാ ഹോ തോ ക്യാ ഹോ
Bahut pyar karte hai tumko sanam
Kasam chahe le lo Kasam chahe le lo Khuda ki kasam
Bahut pyar karte hai tumko sanam
Bahaaron phool barasaao, meraa mehaboob aayaa hai (2)
Hawaao raag nee gaao, meraa mehaboob aayaa hai (2)
വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞുതുള്ളിയുറങ്ങീ...........
നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ
വിരഹമെന്നാലും മയങ്ങീ..........
പുലരിതൻ ചുംബന കുങ്കുമമല്ലേ...
ഋതു നന്ദിനിയാക്കീ...അവളേ പനിനീർമലരാക്കീ.....
വെള്ളിനക്ഷത്രമേ നിന്നെ നോക്കി തുള്ളിത്തുളുമ്പുകയെന്യേ
മാമകചിത്തത്തിലന്നും ഇല്ലാ മാദക വ്യാമോഹമൊന്നും
വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവിപറയാമോ നീ
എങ്ങാണു സംഗമംഎങ്ങാണു സംഗമം
കിലുങ്ങുന്ന ചിരിയില്‍ മുഴുവര്‍ണ്ണപ്പീലികള്‍
ചിറകുള്ളമിഴികള്‍ നനയുന്ന പൂവുകള്‍
മനസ്സിന്‍റെയോരം ഒരു മലയടിവാരം
അവിടൊരു പുതിയ പുലരിയോ അറിയാതെ മനസ്സറിയാതെ
വിളക്കു വെയ്ക്കും വിണ്ണില്‍ തൂവിയ സിന്ദൂരം
കനകനിലാവില്‍ ചാലിച്ചെഴുതി നിന്‍ ചിത്രം (വിളക്കു വെയ്ക്കും… )
ഒരു മലരമ്പിളി മുത്തൊളിയാല്‍ നിന്‍ കവിളില്‍ കളമെഴുതി
മണിമുകില്‍ തന്നൊരു കരിമഷിയാല്‍ നിന്‍ മിഴികളി ലഴകെഴുതി
എന്റെയുള്ളിലെന്നും നിന്റെയോര്‍മ്മകള്‍…നിന്റെയോര്‍മ്മകള്‍…
വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കിൽ
വേലിക്കല്‍ നിന്നവനേ –
കൊച്ചു കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും കൊണ്ടെന്നോടു
കിന്നാരം പറഞ്ഞവനേ – എന്നോട് കിന്നാരം പറഞ്ഞവനേ
വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ
മനസ്സിലെന്താണ് – നിൻ മനസ്സിലെന്താണ്
വെളുക്കുവോളം കണ്ട കിനാക്കൾ മനസ്സിലുണ്ടല്ലോ
എൻ മനസ്സിലുണ്ടല്ലോ (2)
വേളിക്കു് വെളുപ്പാൻകാലം താലിക്കു് കുരുത്തോലാ
കോടിക്കു് കന്നിനിലാവ് സിന്ദൂരത്തിനു് മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം
മനം പോലെ മംഗല്യം
വള കിലുക്കം കേൾക്കണല്ലോ ആരാരോ പോണതാരോ
കരയോടു കളി പറയും കായൽചിറ്റലകളാണേ
വാതിക്കലു വെള്ളരി പ്രാവ് വാക്കു കൊണ്ട് മുട്ടണ കേട്ട്
തുള്ളിയാമെൻ ഉള്ളില് വന്ന് നീയാം കടല്… പ്രിയനേ…നീയാം കടല്…
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
പണ്ടൊരു വടക്കൻ തെന്നൽ
വൈക്കത്തഷ് ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ വളകിലുക്കം കേട്ടു
വൃശ്‌ചിക പൂനിലാവെ പിച്ചക പൂനിലാവെ
മച്ചിന്റെ മേലിരുന്നു ഒളിച്ചു നോക്കാൻ
ലജ്ജയില്ലേ ലജ്ജയില്ലേ നിനക്ക് ലജ്ജയില്ലേ
വൃശ്ചികരാത്രിതൻ അരമനമുറ്റത്തൊരു
പിച്ചകപ്പൂപ്പന്തലൊരുക്കി – വാനം പിച്ചകപ്പൂപ്പന്തലൊരുക്കി
വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ ഇളം മാനോ
വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ
ഓലഞ്ഞാലിക്കുരുവിയോ കൂടുകൂട്ടും പുളകമോ
പീലി വീശിയാടും മാമയിലോ
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി
ആതിര വിരിയും തളിരൂഞ്ഞാലായ് തുളസിക്കതിരാടി
വാർമുടിയുലയുകയായ് നൂപുരമുണരുകയായ് (2)
മംഗലപ്പാലയിൽ ഗന്ധർവ്വനണയുകയായ്
വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകി
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രി ഒരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടി വനമല്ലിക നീയൊരുങ്ങും
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖ രാത്രി ഒരുങ്ങും
വേഴാമ്പൽ കേഴും വേനൽ കുടീരം നീ ഏകകിനീ നിന്നോർമ്മകൾ
എതോ നിഴൽ ചിത്രങ്ങളായ് വേഴാമ്പൽ കേഴും വേനൽ കുടീരം നീ
വേമ്പനാട്ടു കായലിന്നു ചാഞ്ചാട്ടം തങ്കമണി ചുണ്ടനിന്നു മയിലാട്ടം
കുഴലൂതും കാറ്റേ കുളിറ്കോരും കാറ്റേ
കൂടെ വാ കൂടെ വാ കൂടെ തുഴയാന്‍ വാ
വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം…
വാരി വിതറും ത്രിസന്ധ്യ പോകെ…
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍ …
കളമധുരമാം കാലൊച്ച കേട്ടു.. മധുരമാം കാലൊച്ച കേട്ടു…
വൈശാഖപൗർണ്ണമിയോ നിശയുടെ ചേങ്ങിലയോ
ആരോ പാടും ശൃംഗാരപദമോ കോകിലകൂജനമോ…
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ ഓമനേ പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ
വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്തു കഴിഞ്ഞു ആട്ട കിളി പോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
കാലി മേയുന്ന പുല്ലാനി കാറ്റിൽ കന്നി മാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലേറാം
വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും അപ്സരസ്ത്രീ
വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൻ മണിമാല
കണ്ണന്റെ മാറിങ്കൽ ഞാൻ ചാർത്തിയ വനമാല
വീണേ വീണേ വീണക്കുഞ്ഞേ
എന്‍ നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ
കൊഞ്ചടീ കൊഞ്ചടി വായ്ത്താരി
കൊഞ്ചടീ കൊഞ്ചടി വായ്ത്താരി
വീണപൂവേ കുമാരനാശാൻ്റെ വീണപൂവേ, വീണപൂവേ
വിശ്വദർശനചക്രവാളത്തിലെ
നക്ഷത്രമല്ലേ നീ ഒരു ശുക്ര നക്ഷത്രമല്ലേ നീ
വില്‌ക്കാനുണ്ടോ സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗം തേടും മോഹങ്ങള്‍
നില്‌ക്കൂ ചൊല്ലൂ പൂങ്കാറ്റേ
പൊന്നോണപ്പൂവിന്റെ നാട്ടീന്നും എന്നിങ്ങു വന്നു നീ പൂങ്കാറ്റേ
ഓരോരോ തീരം തേടിപ്പോകും കുഞ്ഞിക്കാറ്റേ…
വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ (2)
ഉന്നതശീർഷൻ എന്നാത്മനാഥൻ (2)ഉയരേ പണിയൂ മണിപ്പന്തൽ
വൈഢൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവ് രാവിൽനെയ്യും
പൂങ്കോടിപ്പാവുടുക്കണ പൊന്മാനേ (2)
മിന്നായപ്പൂങ്കവിളിൽ മിന്നിമാഞ്ഞതെന്താണ്
കല്യാണനാളിന്റെ സ്വപ്‌നങ്ങളോ.
Vaazhvae maayam Indha vaazhvae maayam
Tharai meedhu kaanum yaavum
Thanneeril podum kolam Nilaikkaadhammaa…
Yaaroadu yaar vandhadhu? naam poagumboadhu
Yaaroadu yaar servadhu?
Vaseegara En Nenjinikka Un Pon Madiyil Thoonginal Poathum,
Athae Kanam En Kannuranga Mun Jenmangalin Aekkangal Theerum (x2), Nan Nesipathum Suvasipathum Un Thayaval Thane, Aengugiren Aengugiren Un Ninaival Nane Nan,
സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ…സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ.. സുഖമോ സുഖമോ (സുഖമോ…)
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു…
ആരും തുറക്കാത്ത പൂമുഖവാതിലില്‍ അന്യനെ പോലെ ഞാന്‍ നിന്നു..
സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നീര്‍ത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയില്‍ അഴകെഴുന്നതത്രയും
ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ?
കണ്ണുനീര്‍ക്കുടം തലയിലേന്തി വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ?
സംഗമം സംഗമം ത്രിവേണി സംഗമം
ശൃംഗാരപദമാടും യാമം മദാലസയാമം.. (സംഗമം..)
ഇവിടെയോരോ ജീവതരംഗവും ഇണയെത്തേടും രാവില്‍
നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍
നഖചിത്രമെഴുതും നിലാവില്‍ നീയും ഞാനും നമ്മുടെ പ്രേമവും
കൈമാറാത്ത വികാരമുണ്ടോ ?
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ (2)
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ
പ്രേമപൂജാ പുഷ്പവുമായ്നീ തേടുവതാരെയാരെ ആരെ
സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻഅച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം
സുമംഗലിക്കുരുവീ പാടാത്തതെന്തേ വിലാസലോലയായ് തുടിക്കയായിതാ
നുരഞ്ഞു തൂവുമീ മൃണാള യാമിനീ വരവായ് പൌര്‍ണമി….
സുമംഗലിക്കുരുവീ പാടാത്തതെന്തേ
സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം
സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വരരാഗ തേൻ നിറയ്ക്കാൻ പോരൂ
സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
സ്വപ്നങ്ങൾ പങ്കു വെയ്ക്കാൻ പോരൂ
ഏതോ നോവിലൂറുമാ ഗാനം കാതിൽ തേൻ പകർന്നിടും നേരം
കണ്ണീർപ്പൂവു പോലെ നീ മാറിൽ ചാ..യുകില്ലേ (2)
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് (2)
അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ
പൂംചിറകിൽ പറന്നുയരാൻ കുളിരലയിൽ നനഞ്ഞലിയാൻ അഴകേ
സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
ഹൃദയ രാഗ ദൂതു പറയാമോ… പ്രണയമധുരം
അവൾക്കായ് പകര്‍ന്നുവരുമോ
കൊഞ്ചും കളിത്തെന്നലേ… നെഞ്ചിന്‍ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍
സാറേ സാറേ സാമ്പാറേ സാറിന്റെ വീട്ടിലു കല്യാണം (2)
കാക്ക വിളമ്പും ഉപ്പേരി പൂച്ച വിളമ്പും പുളിശ്ശേരി
നാക്കില നീട്ടിയിരുന്നാട്ടെ ആന വിളമ്പും ചമ്മന്തി
സ്വർണ്ണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ
ഹർഷ ലോലനായ് നിത്യവും നിന്റെ ഹംസ തൂലികാ ശയ്യയിൽ
സ്വർണ്ണ ഗോപുര നർത്തകി ശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം
ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിയ്ക്കും
നിന്നെ ഏതു പൂജാരിയും പൂജിയ്ക്കും
സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
സ്വര്‍ണ്ണത്താമരയിതളിലുറങ്ങും കണ്വതപോവന കന്യകേ
ആരുടെ അനുരാഗമല്ലിക നീ ആരുടെ സ്വയംവരകന്യക നീ
സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ
സ്വര്‍ണ്ണനൂല്‍ എറിഞ്ഞൊരാള്‍ വല വീശിയോ..
സ്വപ്നം കാണും പെണ്ണേ സ്വര്‍ഗ്ഗം തേടും കണ്ണേ
മണിമാറിലെയ്യാനമ്പു തരൂ മലര്‍ശരം നീ വന്നെടുക്കൂ
അടിമുടി എയ്തെന്നെ തളർത്തൂ
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങൾ ഉണർത്താതെ
മാസ്മര ലഹരിപ്പൂ വിടർത്താതെ.. ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (2)
മനസ്സേ കരയരുതേ (2)
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം ഞങ്ങള്‍
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം
സ്വപ്നമാലിനി തീരത്തുണ്ടൊരു കൊച്ചു കല്യാണ മണ്ഡപം
സുന്ദര പ്രേമ നന്ദനം മുല്ല പന്തലിട്ടൊരു മണ്ഡപം
സുന്ദരസ്വപ്നമെ നീയെനിക്കെകിയ വർണ്ണച്ചിറകുകൾ വീ..ശി
പ്രത്യൂഷനിദ്രയിൽ ഇന്നലെ ഞാനൊരു ചിത്രപതംഗമായ് മാ..റീ
സംഗീതമേ അമരസല്ലാപമേ സംഗീതമേ അമരസല്ലാപമേ
മണ്ണിനു വിണ്ണിന്റെ വരദാനമേ
വേദനയെപ്പോലും വേദാന്തമാക്കുന്ന നാദാനുസന്ധാന കൈവല്യമേ
സുറുമയെഴുതിയ മിഴികളെ പ്രണയമധുര തേൻ തുളുമ്പും
സൂര്യകാന്തി പൂക്കളേ (സുറുമ… )
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണു താലി മംഗളം
നീയും വരന്റെ പെങ്ങളായിനിന്നു വേണം
ചടങ്ങു മോടിയാക്കുവാൻ മധുവിധുവിനു ചിറകടിച്ചു നീ
പലയിടങ്ങളിൽ പറ പറക്കണം
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ നാളെയാണു താലി മംഗളം
സുന്ദരിയേ സുന്ദരിയേ… സെന്തമിഴിന്‍ പെണ്‍കൊടിയേ…
മഞ്ചള്‍മണം പൂസിവരും… മാര്‍കഴിതന്‍ പൈങ്കിളിയേ…
തെങ്കാസിസാന്തും ഇട്ട്… തെരുക്കൂത്തുംപാട്ടും പോട്ട്…
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ… (സുന്ദരിയേ)
സിന്ദൂരം പെയ്‌തിറങ്ങി പവിഴമലയിൽ മന്ദാരം പൂത്തൊരുങ്ങി
ഹരിതവനിയിൽ സോപാനസന്ധ്യ നീളേ കനകമൊഴുകീ
സിന്ദൂരസന്ധ്യയ്‌ക്ക് മൗനം മന്ദാരക്കാടിനു മൗനം
എന്തുപറഞ്ഞാലും എന്നരികിൽ എൻപ്രിയനെപ്പോഴും മൗനം
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരു നീ
രാഗാര്ദ്രമായിനീ മോഹങ്ങള് തന്നുപോ
പ്രേമത്തിൻ കഥകളുമായ് പറന്നു വന്നൂ തെന്നലും
പധപ പധപ പധ പധസരി സധപ
പധസ ധസരി സരി മരി മരി സധപ
സന്ധ്യയ്ക്കെന്തിനു സിന്ദൂരം ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം
കാട്ടാറിനെന്തിനു പാദസരം എന്‍ കണ്മണിക്കെന്തിനാഭരണം
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും
നിൻമുഖംപോൽ നൊമ്പരംപോൽ നില്പൂ രജനീഗന്ധീ (സന്ധ്യേ..)
സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം
ബന്ധുരേ രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു
എനിക്കെന്തു നൽകാൻ വന്നു
സിന്ദൂരസന്ധ്യയ്‌ക്ക് മൗനം മന്ദാരക്കാടിനു മൗനം
എന്തുപറഞ്ഞാലും എന്നരികിൽ എൻപ്രിയനെപ്പോഴും മൗനം
സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരു നീ
രാഗാർദ്രമായി നീ മോഹങ്ങൾ തന്നു പോ(2)
പ്രേമത്തിൻ കഥകളുമായി പറന്നു വന്നു തെന്നലും
സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയം
എന്നന്തരാത്മാവില്‍ നിന്നാത്മ സല്ലാപം ഈ ജന്മം സമ്പൂര്‍ണ്ണം ദേവി
സാഗരങ്ങളേ… പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ
ഹൃദയ സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ
സാമ സംഗീതമേ…സാഗരങ്ങളേ
സാഗരമേ ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിനവധു പോകയായ് ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ)
സംകൃത പമഗരി തംഗ തുംഗ തധിം ഗിണ
തിം കൃത തിമികിട മേളം – തക
ധം ധരി സരിഗമ തക്കിട ജത്ത തിതിം ഗിണ
ധിം തിമി താളംകൃത താളം… (2)
സംകൃതമോടെ തിരു സ്വര്‍ഗ്ഗ നഗര്‍ക്കെ കഞ്ചത്തെ
സുന്ദിര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തെ
വിണ്‍ കതിരോ നോവിന്‍ പഴങ്കതിരോ നിന്‍ മൊഞ്ചത്തെ
വിണ്ടിടുള്‍ മുടിവര സംഗതികൊണ്ട് തഞ്ചത്തെ – ഉന്നുന്നേ
മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പം മിന്നുന്നേ
മുടഞ്ഞിട്ട കുനിത്തത് കെട്ടഴിച്ചിട്ടാള്‍ പിന്നുന്നേ
അണപെടുള്‍ മടമ്പടി വരെ – സുത്ത
കമനില്‍ വളവൊത്ത – മികാനുസലം
വട്ടത്തെളിബദര്‍ മട്ടത്തിരുമുഖം തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം – കില്ല
തകധിമി താളം കൃത ജുംജുമൃദം – സ്വര്‍ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്‍ (സംകൃത…)
Satyam Shivam sundaram, satyam Shivam sundaram
Satyam Shivam sundaram, sundaram, aah, aah aah
Ishwar satya hai Satya hi Shiv hai Shiv hi sundar hai
Sagar kinare dil ye pukare Tu jo nahin to mera koi nahin hai
Sagar kinare
നാടന്‍ പാട്ടിലെ മൈന നാടോടിപ്പാട്ടിലെ മൈന
നാടന്‍ പാട്ടിലെ മൈന നാരായണക്കിളി മൈന
ഈ കണ്ണീര്‍പ്പന്തലിനുള്ളില്‍ എന്നെ കണ്ടാലോ കൂടെ വന്നാലോ
നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന ഭഗ്നസിംഹാസനം നല്‍കീ
നഷ്ടസ്വര്‍ഗ്ഗങ്ങളേ….
നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ നാട്ടിൻപുറമൊരു യുവതി
അവളുടെ പ്രിയസഖി എനിക്കു നീയൊരു നവവധു നമുക്കെന്നും മധുവിധു
നാട്ടുവഴിയോരത്തെ.. പൂമരച്ചില്ലയിൽ
പോക്കുവെയിൽ വീഴുമ്പോൾ.. കാത്തുനിന്നാരെ നീ
തരളമൊരു കാറ്റിന്റെ പാട്ടിലെ തേന്മൊഴി
ചാറ്റമഴ തീർന്നാലും തോരാ നീർമണി
ഇനിയാരും…കാണാതെ…പദതാളം കേൾക്കാതെ
തിരുവാതിരക്കുളിരിന്നലകളായ് കൂടെ നീ പോരുമോ
നിഴലായ് ഒഴുകി വരും ഞാൻ യാമങ്ങൾ തോറും കൊതി തീരുവോളം
ഈ നീലരാവിൽ ഈനീല രാവിൽ ഈ നീലരാവിൽ
നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..
നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും പൂങ്കുലത്തിൽ
നീർപ്പോളകളുടെ ലാളനമെറ്റൊരു നീലത്താമര വിരിഞ്ഞു
നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ വെള്ളിവെയിലു നെയ്ത
പുടവ വേണോ പുളിയിലക്കര പുടവ വേണോ ചോലപ്പൊന്മാനെ
നക്ഷത്രദീപങ്ങൾ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി(2)
രാജധാനി വീണ്ടും സ്വാതിതിരുനാളിൻ രാഗസുധാസാഗരത്തിൽ നീരാടി..
നള ദമയന്തി കഥയിലെ അരയന്നം പോലെ
കുണുങ്ങി കുണുങ്ങി പോകും പെണ്ണെ പൂമിഴിയാളെ മലർ മിഴിയാളെ
ഒരുമണി മണ്ഡപത്തിൽ ഒരു ശുഭ മുഹൂർത്തത്തിൽ നവ യുവ
ദമ്പതികൾ ഞാനും നീയും
നളചരിതത്തിലെ നായകനോ നന്ദനവനത്തിലെ ഗായകനോ അഞ്ചിതള്‍ പൂക്കള്‍ കൊണ്ടമ്പുകള്‍ തീര്‍ത്തവന്‍ ആവനാഴി നിറയ്ക്കുന്ന കാമദേവനോ
നീര്മിഴിപീലിയിൽ നീര്മണി തുളുമ്പീ .നീയെന്നരികിൽ വന്നൂ …
കണ്ണുനീർ തുടക്കാതെ…ഒന്നും പറയാതെ ..
നിന്നൂ ഞാനുമൊരന്യനെ പോൽ. വെറുമൊരന്യനെ പോൽ ……… …
നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ
മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം
ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ് ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം
നീ നിറയൂ ജീവനിൽ പുളകമായ് ഞാൻ പാടിടാം ഗാനമായ് ഓർമ്മകൾ
നീ മധുപകരു മലർചൊരിയു അനുരാഗ പൌർണമിയേ..
നീ മായല്ലേ..മറയല്ലേ..നീലനിലാവൊളിയേ.
നീ മായല്ലേ എൻ മഴവില്ലേ ഇതു മധുവിധു നാളല്ലേ
നിൻ പ്രഭയല്ലേ രതി ഭാവവുമായ് പുളകം ചൊരിയുന്നു (2)
രാവുണർന്നല്ലോ എൻ മോഹമുദിച്ചല്ലോ (2)
ഈ തൂമഞ്ഞും ചന്ദ്രികയും മണിയറ തീർക്കുന്നു
നീ മുകിലോ…പുതുമഴമണിയോ…തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി നിറഞ്ഞൂ
മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു
നീ വരൂ കാവ്യദേവതേ നീലയാമിനി തീരഭൂമിയിൽ
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ വരൂ വരൂ വരൂ
നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം…
ഓരോ ഈണങ്ങളില്‍ പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍
നീയെവിടെ നിൻ നിഴലെവിടെ നിന്നിൽ കാലം നട്ടു വളർത്തിയ
നിശ്ശബ്ദ മോഹങ്ങളെവിടെ
നീയെന്‍ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും
രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ്
ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ് വാ
നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ
നിന്റെ ചിരി മഴ നനഞ്ഞപ്പോൾ അടിമുടി ബെല്ലേ ബെല്ലേ
കവിൾ ചെമ്പക മലരിന്റെ മണം കൊണ്ട് ബെല്ലേ ബെല്ലേ
നയാപൈസയില്ലാ കൈയ്യിലൊരു നയാപൈസയില്ലാ…
നഞ്ചു വാങ്ങിത്തിന്നാൻ പോലും നയാപൈസയില്ലാ….
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു
താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ തൂവൽ വിരിച്ചു നിന്നൂ
നനഞ്ഞ നേരിയ പട്ടുറുമാല്‍ സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ നീ പാടാത്തതെന്തേ
ഏതു പൂമേട്ടിലോ മേടയിലോ നിന്റെ തേൻ കുടം വെച്ചു മറന്നൂ
പാട്ടിന്റെ തേൻ കുടം വെച്ച് മറന്നൂ
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് – ഒരു നാഴിയിടങ്ങഴി മണ്ണുണ്ട് – അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു നാലു കാലോലപ്പുരയുണ്ട്
Neele neele ambar par chaand jab aaye
Pyaar barsaaye humko tarsaaye
Aisa koi saathi ho aisa koi premi ho
Pyaas dil ki bujha jaaye
തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ തള്ള് തള്ള് തള്ള് തള്ളീ
തല്ലിപ്പൊളി വണ്ടീ ഈ തല്ലിപ്പൊളിവണ്ടീ….
തപ്പുകൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം കൊട്ടാമ്പുറത്തൊരു കുഞ്ഞ്
കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ? കുഞ്ഞിനെ വാങ്ങാനാളുണ്ടോ?
ആളുണ്ടോ ആളുണ്ടോ ആളുണ്ടോ? (തപ്പുകൊട്ടാമ്പുറം)
തമ്പ്രാന്‍ തൊടുത്തത് മലരമ്പ് തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
ദാഹിച്ച് മോഹിച്ച് തപസിരുന്ന് തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി (2)
രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും..)
മാനത്തെ ശിങ്കാരത്തോപ്പില്‍ ഒരു ഞാലിപ്പൂവന്‍ പഴത്തോട്ടം
കാലത്തും വൈകീട്ടും പൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ? (തേനും..)
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം (2)
ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം (2)
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം (2)
തന്നന്നം താനന്നം താളത്തിലാടി മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
ഒന്നാനാം കുന്നിന്‍റെ ഓമനകള്‍ കാടിന്‍റെ കിങ്ങിണികള്‍
താനെ പൂവിട്ട മോഹം .. മൂകം വിതുമ്പും നേരം.. (താനേ പൂവിട്ട..)
പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം..
ശാന്ത നൊമ്പരമായി. (താനേ പൂവിട്ട.. )
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം (2)
അച്ഛന്നു തുണയായ് വളരേണം അമ്മയ്ക്കു തണലായ് മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം
വീണുയര്‍ന്നു വളരേണം കണ്ണു രണ്ടും തെളിയണം
പൂ വിരിഞ്ഞ വഴികളില്‍ മുള്ളു കണ്ടു നീങ്ങണം
ഉവ്വാവു മാറുവാന്‍ നാമം ജപിയ്ക്കേണം നല്ലവനാകേണം
താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ
പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ
നിന്റെ തിരുനടയില്‍ നറു നെയ്ത്തിരി കതിരായ്
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം
സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ (2)
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയില്‍ നീ സാമ ചന്ദ്രികയായ്
താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിടു്
അരിമുല്ലക്കഴുത്തിൽ ഏലസ്സിടു് സുറുമക്കണ്ണിണയിൽ സൂര്യനിടു്
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവർണ്ണപ്പൈങ്കിളിയില് പങ്ക്റങ്കുള്ളോളെ പങ്ക്റങ്കുള്ളോളെ
പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട്
പൂക്കളിൽ റാണിയായ് പൂത്തുനിൽക്കുന്നോളെ പൂത്തുനിൽക്കുന്നോളെ
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്
മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)
തളിർമുല്ല വിതാനിച്ചമണിയറയിൽ പുതുമാരനണഞ്ഞിടും സുദിനമിത്
ഈ അസുലഭസുരഭില നിർവൃതിയിൽ മണവാട്ടിയണിയുന്നു രോമാഞ്ചം
എന്തൊരാവേശം എന്തൊരാഹ്ലാദം മണവാട്ടിയണിയുന്നു രോമാഞ്ചം (2)
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാവാ
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ നീ വാ
തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ
വായോ വായോ നീയെന്‍ മാറില്‍ച്ചായോ
മഞ്ഞള്‍പ്പൂത്താലി തരാം നിന്‍റെ മാരനായ് കൂടെവരാം
പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ
വായോ വായോ നീയെന്‍ മാറില്‍ ചായോ
മാര്‍ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ
തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ
ഝിം ഝിഞ്ചിലഝിം – പൂപ്പുഞ്ചിരിക്കൊഞ്ചലുമായ്
ധിം നാധിനധിം – എന്‍ ചിത്തരമുത്തൊരുങ്ങ്
ഉത്രാടക്കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്
തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍ വെളിച്ചപ്പാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്
തേങ്ങാപ്പൂളും കൊക്കിലൊതുക്കി കാക്കക്കറുമ്പിയെപ്പോലെ
അമ്പിളിക്കൊത്തും കൊണ്ടു നടക്കണ് ആതിരരാവു മേലേ തിരുവാതിരാരാവ് മേലേ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ.
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്‍
തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടുവരും
ഇളനീര്‍ക്കുടമിന്നുടയ്ക്കും ഞാന്‍
തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ… തുടികൊട്ടും പാട്ടുണ്ടേ…
കരകാട്ടം കാണാനെന്നത്താനുണ്ടേ…
താരം വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാല്‍ക്കണ്ണാടി നോക്കി
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ……
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
താരകമലരുകള്‍ വിരിയും പാടം ദൂരെ അങ്ങു ദൂരെ
വാടാമലരുകള്‍ വിരിയും പാടം നെഞ്ചില്‍ ഇടനെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളിപോലൊരു കൊയ്ത്തരിവാളുണ്ടോ
കരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടേ
താരകേ മിഴിയിതളിൽ കണ്ണീരുമായി താഴേ തിരയുവതാരേ നീ
ഏതോ കിനാവിന്റെ ഏകാന്ത തീരത്തിൽ പൊലിഞ്ഞുവോ നിൻ പുഞ്ചിരി
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി
കാതൽ തോന്നിയാൽ ടേക്ക് ഇറ്റ് ഈസി
കൊഞ്ചൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
കൂട്ടം തെറ്റിയാൽ ടേക്ക് ഇറ്റ് ഈസി
കൂട്ടിൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
വിട്ടു് വിട്ടു് വിട്ടു പോകാതെ എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആശയെ തീര്‍ത്തു് പോതൂം നീ ആടിടക്കൂത്തു്
കള്ളാ നീ പേച്ചയെ മാത്ത് കാതല്‍ വരുവാ..
തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടു് നില്ലു് കണ്ണേ
തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം
കസവാടകൾ ഞൊറി ചാർത്തിയ പുഴയുള്ളൊരു ഗ്രാമം
പകൽ വെയിൽ പാണന്റെ തുടിയിൽ…പതിരില്ലാപ്പഴമൊഴിച്ചിമിഴിൽ…
തേടിത്തേടി ഞാനലഞ്ഞു പാടി പാടി ഞാൻ തിരഞ്ഞു
ഞാൻ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ്
ഹൃദയം തേടും ആശകളായ്
തേച്ചില്ലേ പെണ്ണെ..തേച്ചില്ലേ പെണ്ണെ..തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ
തേച്ചില്ലേ പെണ്ണെ.. തേച്ചില്ലേ പെണ്ണെ തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ..
തളിരിട്ട കിനാക്കൾ തൻ താമര മലവാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ നിന്റെ വിരുന്നുകാരൻ
പൂ നുള്ളി പൂ നുള്ളി കൈ വിരൽ കുഴഞ്ഞല്ലോ
പൂക്കാരീ മലരിനി ആർക്കു വേണ്ടി
മധുര പ്രാക്ടീക്ഷ തൻ മാണി ദീപം കൊളുത്തിയ
മനസാ പൂജ ഇനി ആർക്കു വേണ്ടി
താമര കുമ്പിളല്ലോ മമ ഹൃദയം അതിൽ താത നീ സംഗീത മധു പകരൂ
എങ്ങിനെ എടുക്കും ഞാൻ എങ്ങിനെ ഒഴുക്കും ഞാൻ
എങ്ങിനെ നിന്നാജ്ഞാ നിറവേറ്റും ദേവ …
തളിർവലയോ താമരവലയോ താലിപ്പൊൻവലയോ നിൻ
ശൃംഗാരചിപ്പിയിൽ വീണത് സ്വപ്നവലയോ പുഷ്പവലയോ
താരകരൂപിണീ നീയെന്നുമെന്നുടെ ഭാവന രോമാഞ്ചമായിരിക്കും
ഏകാന്ത ചിന്തതൻ ചില്ലയിൽ പൂവിടും എഴിലം പാലപ്പൂവായിരിക്കും
തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമീ
തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ ദാഹ ജലം തരുമോ (2)
തീരം തേടുമോളം പ്രേമഗീതങ്ങൾ തന്നൂ
ഈണം ചേർത്തു ഞാനിന്നു നിൻ കാതിൽ പറഞ്ഞൂ
ഈ രാവിൽ നീയെന്നെ തൊട്ടുതൊട്ടുണർത്തി
നിന്നംഗുലികൾ ലാളിക്കും, ഞാനൊരു ചിത്രവിപഞ്ചികയായ്.
തിരുവാവണി രാവു് മനസ്സാകെ നിലാവു്
മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു്
മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
കണ്ണും കണ്ണും…. തമ്മില്‍ തമ്മില്‍….കഥകള്‍ കൈമാറും അനുരാഗമേ
നീയറിഞ്ഞോ നിന്നിലൂറും മോഹ ഗംഗാജലം മധുര ദേവാമൃതം
മധുര ദേവാമൃതം
കണ്ണു ചുവക്കണു പല്ലു കടിക്കണു മുഷ്ടി ചുരുട്ടണു ആകെ വിയർക്കണു
നാടിഞരമ്പു വലിഞ്ഞു മുറുകണു പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു തകിട തകിട മേളമടിയ്ക്കണു
കയ്യും കാലും വെറ വെറയ്ക്കണു പെട പെടയ്ക്കണു…തുടി തുടിയ്ക്കണു
കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ കണ്ണേ പുന്നാരപ്പൊന്നു മകളേ
അമ്മേം അച്ഛനും ചാരത്തിരിപ്പൂ ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ
കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമണ്‍പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ മറക്കൂ
കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ
കണ്ണിൻ കണ്ണെ നിന്നെ കണ്ടു ഞാൻ അഴകെ..എൻ അഴകെ
അറിയാതെ എന്തിനീ മിഴിയുഴിഞ്ഞു
കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി
കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ തോണി
അലയും കാറ്റിലുലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാനും
കൂടെയില്ലൊരാളും കൂട്ടിന്നു വേറെ (കണ്ണീര്‍)
കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ പുള്ളോര്‍ക്കുടം പോലെ തേങ്ങി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന്‍ ചൊടിയില്‍ ചിരി കാണാന്‍
കരള്‍വീണമീട്ടി പാട്ടു പാടാം
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ…
അഭിനന്ദനം….നിനക്കഭിനന്ദനം… അഭിനന്ദനം … അഭിനന്ദനം.. അഭിനന്ദനം…
വ്യാസനോ കാളിദാസനോ അതു ഭാസനോ ഷെല്ലിയോ ഷേക്സ്പിയറോ…
അഭിനന്ദനം…. നിനക്കഭിനന്ദനം… അഭിനന്ദനം … അഭിനന്ദനം.. അഭിനന്ദനം…
കണ്‍മണി പെണ്‍മണിയേ കാര്‍ത്തിക പൊന്‍കണിയേ
താരോ തളിരോ ആരാരോ
കന്നിക്കനിയേ കണ്ണിന്‍ കുളിരേ മുത്തേ നിന്നെ താരാട്ടാം
മലരേ മധുരത്തേനൂട്ടാം
കണ്മണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിന് വേറെ
എനിക്ക് കണ്ണുകളെന്തിന് വേറെ
കണികാണുംനേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ
കണ്ണാം തുമ്പീ പോരാമോ എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളിൽ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം
കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും കണ്ണാടി നോക്കും ചോലയിൽ
മുങ്ങിവാ പൊങ്ങിവാ മുന്നാഴി തൂമുത്തും കോരിവാ
നീലപ്പൊന്മാൻ കുഞ്ഞുങ്ങളേ
കണ്ണാരേ കണ്ണാരേ കടമ്പുമരം പൂത്തില്ലേ
പെണ്ണാളേ പെണ്ണാളേ കുഴൽ വിളിയും കേട്ടില്ലേ (2)
പീലിക്കണ്ണോ മിന്നുന്നു പിടിയിലവൻ തെന്നുന്നു
കാലിക്കൂട്ടം മേയുന്നു കളിയൊരുക്കം കാണുന്നു
തിത്തയ്യേ തിന്താരേ തെരുവിലെല്ലാം മേളം
താളം തുള്ളാൻ വാ നീ തകിലു കൊട്ടാൻ വാ
കണ്ണാ ആലിലക്കണ്ണാ പാലാഴി തിരയിലൊഴുകും ആലിലക്കണ്ണാ
ഞാനൊരു കന്നിമുക്കുവപ്പെണ്ണ്
എന്റെ തോണിയിലെ പൊന്നു വേണോ പൊന്ന്
കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരുകുറി എൻ കാറ്റേ
പ്രിയമാനസം ചൊല്ലും മൊഴി കാതില്‍ നീ ചൊല്ലും
നിന്റെ തരിവളകള്‍ പൊട്ടിച്ചിരിയുണര്‍ത്തും പുഴ കണ്ണാടി നോക്കും കാറ്റേ
കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ
അങ്കണത്തൈമണി മാവിന്റെ കൊമ്പില് പെൺകുയിലാളൊത്ത് വന്നാട്ടെ
നിന്റെ പെൺകുയിലാളൊത്ത് വന്നാട്ടെ
കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളന്‍ വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ
കണ്ണാടിയാദ്യമായെന്‍ ബാഹ്യരൂപം സ്വന്തമാക്കി
ഗായകാ നിന്‍ സ്വരമെന്‍ ചേതനയും സ്വന്തമാക്കി
ചേതനയും സ്വന്തമാക്കി….
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല
കൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരം (2)
ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം
ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി
ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)
കാലം കെട്ടുപോയ് കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്…(2)
കാലുവെച്ച ഭൂമിയും കുഴിഞ്ഞു താണുപോയ്
കണ്ടുനിന്നതൊക്കെയിന്നു മെല്ലെ മാഞ്ഞു മാഞ്ഞുപോയ്
വിരിഞ്ഞ പൂമരം കൊഴിഞ്ഞു വീണുപോയ്
എടുത്തുവെച്ചതൊക്കെയിന്നു താഴെവീണു പോയ്…
കാലം കെട്ടുപോയ് കോലം കെട്ടുപോയ്
ഭാഗ്യരേഖ തേഞ്ഞുമാഞ്ഞു പോയ്…(2)
കല്പ്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാര ഹാരവുമായ് നിൽക്കും
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയേപ്പോലെ കവർന്ന രാധികയേ പോലെ
കൈക്കോട്ടും കണ്ടിട്ടില്ല.. കൈയ്യിൽ തഴമ്പുമില്ല
കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല
കച്ചറ കാട്ടി നടക്കും കച്ചറ കാട്ടി വെടക്കായ്
വടക്കും തെക്കും നടന്നു നടുവൊടിക്കും.. (2)
കളഭം തരാം ഭഗവാനെൻ മനസ്സും തരാം
കളഭം തരാം ഭഗവാനെൻ മനസ്സും തരാം
മഴപക്ഷി പാടും പാട്ടിൻ മയിൽ പീലി നിന്നെ ചാർത്താം
ഉറങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം………… (കളഭം തരാം)
കളഭം ചാര്‍ത്തും കനകക്കുന്നില്‍ മരുവും താലോലം കിളികള്‍
പതിവായേവം ഒന്നായ് പാടും കനിയൂ ഉടയോരെ കനിയൂ ഉടയോരെ
കേട്ടില്ലേ കേട്ടില്ലേ എന്റെ കള്ളച്ചെറുക്കന് കല്യാണം
കേട്ടില്ലേ കല്യാണമേളം
കണ്ടില്ലേ കണ്ടില്ലേ എന്റെ എട്ടനോരുക്കിയ സമ്മാനം
കനവിൽ കണ്ടൊരു മുത്താരം കരളിൽ തകിലടിച്ചു
നെഞ്ചിൽ ഉത്സവ മത്സരമായ്
ഉള്ളു തുടി തുടിച്ചു വന്നല്ലോ കല്യാണം വന്നല്ലോ കല്യാണം
കേട്ടില്ലേ കോട്ടയത്തൊരു മൂത്തപുള്ളേച്ചൻ…
തൊണ്ണൂറു കഴിഞ്ഞപ്പോൾ പെണ്ണുകെട്ടാൻ പോയ്…
താലി വാങ്ങി വന്നു മാല വാങ്ങി വന്നു
താനും കൂട്ടുകാരും പന്തലിൽ ചെന്നൂ….ഹേയ്…
കായലരികത്ത് വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ ഒരു നറുക്കിനു ചേർക്കണേ
കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്
ഓമലൊന്നു ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്‍ മുത്ത്
കായലൊന്നു ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്
ഓമലൊന്നു ചിരിച്ചാല്‍ പൊട്ടിച്ചിതറും പൊന്‍ മുത്ത്
കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും മാരാ
പട്ടുകുപ്പായക്കാരാ…. പട്ടുകുപ്പായക്കാരാ നിന്നോടുഞാനൊരു
കിന്നാരം ചോദിക്കാം ഞാനൊരു കിന്നാരം ചോദിക്കാം
കുടുക്ക് പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തെ
മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
നടുക്കിരുന്നവളാണേ നീ നടുക്കിരുന്നവളാണേ നീ (2)
ഓൺ ദ ഫ്ലോർ ബേബി ഹിറ്റ് ഇറ്റ് ഹാർഡ് ബേബി
റോക് ദ പാർട്ടി ബേബി പറ്റൂല്ലേങ്കി പോടീ (2) (കുടുക്ക് …)
കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയ നേരിന്നായ്
പുതു വിള നേരുന്നൊരിനിയ നാടിതാ പാടാം കുട്ടനാടിന്നീണം
കേരളം..കേരളം.. കേളികൊട്ടുയരുന്ന കേരളം..
കേളീകദംബം പൂക്കും കേരളം കേരകേളീസദനമാം എൻ കേരളം..
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും
അയ്യോ കാക്കച്ചി കൊത്തിപ്പോകും
നോക്കി വെച്ചൊരു കാരകാരപ്പഴം നോട്ടം തെറ്റിയാല്‍ പോകും
നിന്‍റെ നോട്ടം തെറ്റിയാല്‍ പോകും കാത്തു …….
കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ച്
വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ
മാരനാണ് വരുന്നതെങ്കില്‍ മധുരപ്പത്തിരി വെക്കേണം
മാവുവേണം വെണ്ണവേണം പൂവാലിപ്പശുവേ പാല്‍തരണം
കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..
കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ…(2)
മുകളില്‍ ഝിലു ഝിലു ഝിലു ഝിങ്കിലമോടെ
മുകില്‍പ്പൂ വിടര്‍ത്തും പൊന്‍കുടക്കീഴേ….(2)
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി തെയ്യാരെ തെയ്യാരെ താരേ…..
കേളെടി നിന്നെഞാന്‍ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടുകൊണ്ടാറാട്ട്
കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ
കണ്ണീരിലാണെന്റെ നീരാട്ട് അയ്യേ…. മ്…മ്…മ്..
കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം ഒരു
കാണാക്കുയിൽ പാടും കളമുരളീഗാനം
ആത്മവിപഞ്ചികയിൽ..മധു മാസ പഞ്ചമിയിൽ..(2) അന്നു
മാലിനിതീരത്തു ശകുന്തള പാടിയ മായാമോഹനഗാനം ( മാലിനി))
ഇതാ.. ഇതാ..ഇതാ ആ…..ആ….(കാറ്റിൽ)
കാറ്റേ കാറ്റേ നീ പൂക്കാമാരത്തില് പാട്ടും മൂളി വന്നോ ….
ഞാലിപ്പൂങ്കദളിവാഴപ്പൂക്കളിൽ ആകെ തേൻ നിറഞ്ഞോ ….
ആറ്റുനോറ്റ ഈ കാണാമരത്തിനു പൂവും കായും വന്നോ ….
മീനത്തീവെയിലിൻ ചൂടിൽ തണുതണെ തൂവൽ വീശി നിന്നോ …
കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (കാറ്റേ നീ)
കാറ്റു വന്നൂ കള്ളനെ പോലെ
കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തു കാമുകനെപ്പോലെ
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി കൂടെവിടെ കൂടെവിടെ
കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ കൂടെ വരൂ കൂടെ വരൂ..
കടലിന്നക്കരെ പോണോരേ കാണാപ്പൊന്നിനു പോണോരേ
പോയ് വരുമ്പോഴെന്തു കൊണ്ടുവരും – കൈ നിറയെ
പോയ് വരുമ്പോഴെന്തു കൊണ്ടു വരും
പതിനാലാം രാവിലെ പാലാഴിത്തിരയിലെ
മത്സ്യകന്യകമാരുടെ മാണിക്യക്കല്ലു തരാമോ
ഓഹോ…ഓ…ഒഹോ..ഓ..(കടലിനക്കരെ)
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
ആനന്ദകാരിണീ.. അമൃതഭാഷിണീ ഗാനവിമോഹിനീ വന്നാലും….
കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ
ശുനകനോ വെറും ശുംഭനോ
കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
മലയോര പൂഞ്ചോലയില്‍ തളിരാമ്പല്‍ കുടം തോര്‍ന്നുലഞ്ഞു പോയ്
കളിമണ്‍ വീണയില്‍ ………..സ്വരമേളങ്ങളില്‍………….
കോമള ലതകളില്‍ ഓമന മൈനകള്‍ ലല്ലല ലലലം പാടി
പൊന്മയില്‍ ആടി മാനസ വനികയില്‍ ആരവം ഇളകിയ നടനം
ധന ധീംതധിം തനന ധീംതധിം തനന ധീംതധിം തനന ധിരണ
ഇനിയും………… പ്രണയം………….. വിടരാന്‍…………
കനക നിലാവേ തുയിലുണരൂ തരളവസന്തം വരവായി
കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ
കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
ഇനിയൊരു ലഹരി തരു ഇഴുകിയ ശ്രുതി പകരു
ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു
കസ്തൂരിമാൻമിഴി മലർശരമെയ്തു കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
കസ്തൂരിത്തൈലമിട്ടു മുടിമിനുക്കീ
മുത്തോടുമുത്തുവെച്ച വളകിലുക്കീ കയ്യില്‍
മുത്തോടുമുത്തുവെച്ച വളകിലുക്കീ
മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ
മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് മാറില്‍
മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ് (കസ്തൂരി…)
കസ്തൂരി എന്റെ കസ്തൂരി അഴകിൻ ശിങ്കാരി കളിയാടാൻ വാ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി
കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോൾ
കണ്മണിയേ കണ്ടുവോ നീ കവിളിണ തഴുകിയോ നീ
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി നീ വരുമ്പോൾ
കള്ളിയവൾ കളി പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ
കവിളിണയില്‍ കുങ്കുമമോ പരിഭവവര്‍ണ്ണ പരാഗങ്ങളോ
കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ…
നിന്റെ ചൊടിയില്‍ വിരിയും മലരിന്നളികള്‍ മധു നുകരും
കളിക്കളം ഇതു കളിക്കളം പടക്കളം ഒരു പടക്കളം
പോരാട്ടമാരംഭമായ് പടനിലങ്ങളിലാകെയും
പടഹ കാഹളഭേരികൾ പരിചയും കവചങ്ങളും
പൊരുതുവാൻ കരവാളുമായ് ഇറങ്ങുവിൻ തുടങ്ങുവിൻ സന്നാഹം
കൊതിച്ചതോ ഒരു കളിക്കളം വിധിച്ചതോ ഈ പടക്കളം
കളിക്കളം ഇതു കളിക്കളം പടക്കളം ഒരു പടക്കളം
കുഞ്ഞിക്കിളിയേ കൂടെവിടെ? കുഞ്ഞോമന നിന്‍ കൂടെവിടെ?
എന്റെ കൂട്ടില്‍ നീ പോരാമോ? എന്നോടൊത്ത് നീ പാടാമോ?
പാടത്തെ പൂ നുള്ളാന്‍ മാറത്തെ ചൂടേല്‍ക്കാന്‍ (കുഞ്ഞിക്കിളിയേ)
കുഞ്ഞുപാവയ്ക്കിന്നല്ലോ നല്ല നാള് പിറന്നാള്
തുന്നിവെച്ചതാരാണീ കിന്നരിപ്പൊൻ തലപ്പാവ്
ചന്തമുള്ളൊരാന നല്ല കൊമ്പനാന
ചങ്ങലയും പൊന്ന് തന്നതാരീ സമ്മാനം (കുഞ്ഞുപാവ…)
കിലുകിൽ പമ്പരം തിരിയും മാനസം അറിയാതമ്പിളി മയങ്ങൂ വാ വാ വോ
ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം
പനിനീർചന്ദ്രികേ ഇനിയീപൂങ്കവിൾ കുളിരിൽ മെല്ലെ നീ തഴുകൂ വാവാവോ ഉം…. ഉം…. ചാഞ്ചക്കം… ഉം…. ഉം…. ചാഞ്ചക്കം
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില്‍ മെല്ലെ ചൊല്ലുമോ
കാവടി കാക്ക തന്‍ കൂട്ടില്‍ മുട്ടയിട്ടന്നൊരു നാള്‍
കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തേ
കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേന്‍ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍ തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ ആത്മവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ കാര്‍വര്‍ണ്ണന്‍ നീല കാര്‍വര്‍ണ്ണന്‍
കാളിയെ മേയ്ച്ചു നടക്കുമ്പോൾ കാലൊച്ച ഇല്ലാതെ വന്നപ്പോൾ
പാവമീ ഗോപിക പെണ്ണിൻ മനസിലെ തൂവെണ്ണ കിണ്ണം കാണാതായി
ആരാനും എങ്ങാനും കണ്ടാലോ കള്ളൻ നീ കാട്ടും മായാജാലം
കാതില്‍ തേന്‍ മഴയായ് പാടൂ കാറ്റേ കടലേ (2)
കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
മധുരമായ് പാടും മണി ശംഖുകളായ്
കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ
കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ
കരളിന്റെ കരളേ പറയാമോ
ഞാനൊന്നു കൂടേ പോന്നോട്ടേ താഴ്വാരമാകേ
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ഓ…
വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി
കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍
പൊന്നണിഞ്ഞ് പൊട്ടുതൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍
പ്രണയനിലാ… കിളിവാതില്‍….
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണോ..
കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
നടനടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം (2)
കന്നിപ്പൂമാനത്തെ വെള്ളിക്കിണ്ണം
കരളിൽ ഞാൻ നിനക്കായ് ഒളിച്ചു വെച്ചു
മൂക്കുത്തിക്കമ്മലിടും പൂത്താരങ്ങൾ
സഖിമാരായ് നിന്നൊടൊത്തണഞ്ഞു നിന്നു
കാട്ടിലെ മാനിന്റെ തോലു കൊണ്ടുണ്ടാക്കി മാരാരു പണ്ടൊരു ചെണ്ട…2
കോലോണ്ടു തൊട്ടാൽ ചിരിക്കുന്ന ചെണ്ട മേളത്തളമ്പുള്ള ചെണ്ട..2
താളമിടുന്നൊർക്കു പൊൻ പണം കിട്ടാൻ തല്ലു കൊള്ളുന്നൊരു ചെണ്ട..2
കാവുകൾ തോറും കറങ്ങുന്ന ചെണ്ട
തേവരെ പുൽകിയുണർത്തുന്ന ചെണ്ട…2(കാട്ടിലെ)
കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ
കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻമുളം കാടോ മലർമേടോ
അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ നിനയോരം
കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ
കണ്ണും കണ്ണും തേടിയുഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ
മുള്ളാലേ വിരൽ മുറിഞ്ഞു
മനസ്സിൽ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം
കരളേ നിന്‍ കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ്
ഉള്‍ക്കണ്ണിന്‍ കാഴ്ചയില്‍ നീ കുറുകുന്നൊരു വെണ്‍പിറാവ്
മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
എന്നുവരും നീ.. തിരികെ എന്നുവരും നീ
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിതാനന്ദ നാരായണാ ഹരേ
കൃഷ്ണകൃപാസാഗരം… കൃഷ്ണകൃപാസാഗരം…ഗുരുവായുപുരം… ജനിമോക്ഷകരം..ഗുരുവായുപുരം… ജനിമോക്ഷകരം (കൃഷ്ണകൃപാസാഗരം)
കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ കൊഞ്ചും വളയിട്ട് കൈ കൊട്ട്
കരുമാടിക്കുട്ടനും നന്ദിനിക്കുട്ടിക്കും ആറ്റുനോറ്റുണ്ടായ കല്യാണം (2)
നാദസ്വരം വേണം തകിലു വേണം പിന്നെ ആശാന്‍ ചേട്ടന്റെ തപ്പു വേണം
കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി കൂടും വെടിഞ്ഞിട്ടു പോവല്ലേ
കൂട്ടിന്നു കിട്ടിയ തോഴനെ വിട്ടീ-കുഞ്ഞാറ്റക്കിളി പോവില്ലാ
കരയുന്നോ പുഴ ചിരിക്കുന്നോ കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ
കരയുന്നോ പുഴ ചിരിക്കുന്നോ കരയുന്നോ പുഴ ചിരിക്കുന്നോ
കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങള് വാടി കടത്തുവള്ളം യാത്രയായി യാത്രയായീ കരയിൽ നീ മാത്രമായി
ഇനിയെന്നു കാണും നമ്മള് തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിന്റെ ഗദ്ഗദം മുഴങ്ങീടുന്നൂ
കാലിത്തൊഴുത്തിൽ പിറന്നവനേ കരുണ നിറഞ്ഞവനേ
കരളിലെ ചോരയാൽ പാരിന്റെ പാപങ്ങൾ കഴുകികളഞ്ഞവനേ
അടിയങ്ങൾ നിൻനാമം വാഴ്ത്തീടുന്നു ഹല്ലേലൂയാ ഹല്ലേലൂയാ
കറുകറെക്കറുത്തൊരു പെണ്ണാണ് കണ്ണാണ് കരളാണ്
കാട്ടുപൂവിൻ കന്നിത്തേനാണ് ഇവൾ പാട്ടു മൂളും മൈനപ്പെണ്ണാണ്
ഇളമാന്തളിരിൻ ചുണ്ടാണ് ഇമകൾ രണ്ടും വണ്ടാണ്
കൂത്തമ്പലത്തില്‍ വെച്ചോ കുറുമൊഴിക്കുന്നില്‍ വെച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ
കുളപ്പുരക്കല്ലില്‍ വെച്ചോ ഊട്ടുപുരയ്ക്കുള്ളില്‍ വെച്ചോ
അരമണി നാണം മറന്നൂ നിന്റെ അരമണി നാണം മറന്നൂ
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു
മംഗള മന്ദസ്മിതം തൂകു കുടജാദ്രിയില്‍ കുടി കൊള്ളും
കടക്കണ്ണിൻ മുനകൊണ്ടെൻ ഇട നെഞ്ചിന്നകം വെട്ടിപ്പിടിച്ചിരു പെണ്ണാളെ
എന്റെ പിടക്കുന്ന കരളുള്ളിൽ
മുഹബ്ബത്തിൻ മധുരത്തേനൊലിപ്പിച്ച കണ്ണാളെ
എന്നെ കുടുക്കിയ പൂമോളേ…….
അരയന്ന പിട പോലെ കുണുങ്ങി നി നടക്കും
അരളിപ്പൂ മിഴികൊണ്ട് കവിതകൾ കുറിക്കും
അത് കണ്ടെൻ മനസ്സാകെ പത പത പതക്കും
കരിമിഴിയുടെ നോട്ടം.. കണ്ടാൽ കരളാകെ കനലാട്ടം
പെണ്ണേ അടിവെച്ചു കുഴഞ്ഞാടി അരികിൽ നീയടുക്കുമ്പോൾ അകതാരിൽ മിന്നാട്ടം.. മനുഷ്യനെ കറക്കണ വിളയാ…ട്ടം
Kya hua tera waada Woh kasam, woh iraada - 2
Bhoolega dil jis din tumhe
Woh din zindagi ka aakhri din hoga
Kya hua tera waada Woh kasam, woh iraada
Kabhi kabhi mere dil mein khayaal aata hai
Ki jaise tujhko banayaa.. gaya hai me..re liye
Too ab se pahale sitaaron men bas rahee thee kahee
Tujhe jameen pe bulaayaa gayaa hai me..re liye